SaLeE.....

എന്നെ കുറിച്ച്

ഞാന്‍ മുഹമ്മദ് സലീം.കെ എന്ത് പറയാനാ മാഷേ.പറയാതെ അറിയുന്നതല്ലല്ലോ സൗഹൃദം.എന്നെ കുറിച്ച് പറയാനാണെങ്കില്‍ കൂടുതല്‍ മോഹങ്ങളും, സ്വപ്നങ്ങളും ഇല്ലാത്ത ഒരു തനി നാടന്‍ മലയാളി.നല്ല സുഹൃത്തായി നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ.അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍‌ പഠിപ്പിച്ചുതന്ന ഗുരു ഒപ്പത്തിനൊപ്പമിരുന്നു പഠിച്ച സഹപാഠികളെ നിങ്ങള്‍ എവിടേ? ബാല്യ കൌമാരങ്ങളില്‍ ‌ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായി പരസ്പരം കരുതിയിരുന്ന ആത്മ മിത്രങ്ങളെ നിങ്ങള്‍ എവിടേ? എല്ലാവരെയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഈ ബ്ലൊഗ് എന്ന ലോകത്തിലേക്ക്‌ കടന്നു വന്നത് പക്ഷെ എന്നെത്തേടി ആരും വന്നില്ല ഒരു പക്ഷെ പുതിയ കൂട്ട് കാരെയും കൂട്ടുകാരികളെയും എനിക്ക് ഈ ബ്ലൊഗില്‍ നിന്നും കൂട്ടിന്നു കിട്ടുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സലീം............!!വെറുതെ മനസ്സില് ‍തോന്നുന്നതൊക്കെ എഴുതി വയ്ക്കാന്‍ ഒരിടം അതാണ് എനിക്കീ ബ്ലോഗ്...!!നമുക്കു ജീവിക്കാന്‍ ഒരു നല്ല ലോകം നമ്മൂടെ പിന്നാ‍ലെ വരുന്നവര്‍ക് നാം നല്കേണ്ടത് നമൂക്ക് കിട്ടിയതിലേരേ സുന്ദരവും സുഖപ്രദവും സമാധാന പൂര്‍‍ണവുമായിട്ടാണ്.സമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും നീഷേധീക്കാനാവാത്ത കര്യമാണ് ഇത്...!!

Ten-Things-You-Need-To-Know-About-Me

********************************************************
1. I like friends & relative.
2. I love to working place.
3. I don't like smoke & other bad habits.
4. I stay quiet when I'm angry.
5. I'd like to go to park.
6.
I'd like to marry simple & smart girl.
7. I hate falling in line, even for food at any fastfood.
8. I buy dress & fruits on Eid day,new year & other

festival also.
9. I like to dress up and watch musical plays & movie.
10.I eat ice cream & cool drinks when I feel bad.

********************************************************

9/19/2009

ഈദുല്‍ ഫിത്വര്‍ ആശംസകള്‍!!!

അസ്സലാമുഅലൈകും,
അല്ലാഹു അക്ബര്‍ അല്ലാഹു,അക്ബര്‍ അല്ലാഹു,അക്ബര്‍.ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌.
ദൈവാനുഗ്രഹത്തിലും കാരുണ്യത്തിലും വിശ്വാസം പ്രഖ്യാപിച്ച്,പശ്ചാത്താപത്തിലൂടെ പാപമോചനം തേടി,ആത്മീയ വിശുദ്ധി നെടുന്നതാണ് വ്രതത്തിന്റെ പരിശീലനക്രമം.മുന്ന്‍ ഘട്ടങ്ങളും വിജയകരമായി പിന്നിട്ട്,വ്രതകാലത്തിന്റെ പുര്‍ണവിശുദ്ദിയിലെക്ക് പ്രവേശിച്ചിരിക്കുകായന് വിശ്വാസികള്‍.
ഇസ്‌ലാമില്‍ രണ്ട്‌ ആഘോഷദിനമാനുല്ലത്.ഒന്ന്‍ ഈദുല്‍ ഫിതര്‍(ചെറിയ പെരുന്നാള്‍),രണ്ട്‌ ഈതുല്‍ ആസ്അ(വലിയ പെരുന്നാള്‍),റംസാന്‍ ഇരുപത്തിഒന്ബതിന്റെ മാസപിറവി കണ്ടാല്‍ അല്ലെങ്കില്‍ റംസാന്‍ മുപതിന്റെയും കൂടി വ്രതാമനുഷ്ടിച്ച ശേഷം ഈദ്‌ ഫിതര്‍ ആഘോഷിക്കും.ഈദുല്‍ ഫിതരിലേ പ്രതാന കര്‍മം ഫിതര്‍ സകാത്ത് ആണ്.ഈദ്‌ ദിനത്തില്‍ ജീവിച്ചിരിപുള്ള എല്ലാവരും സകാത്ത് നല്‍കണം.ഒരു സ്വഅ പ്രധാനഭക്ഷ്യ വസ്തുവന് നല്‍കേണ്ടത്‌,ഇത്‌ പെരുന്നാള്‍ നമസ്കാരത്തിന്‍ മുന്‍പ് കൊടുത്ത് തീര്‍കണം.പെരുന്നാള്‍ നമസ്കാരമാന് ഈദ്‌ ദിനത്തില്‍ പ്രധാന അരാധന,അതിന്ന്‍ ശേഷമുള്ള ഖുത്തുബയും ,പിന്നീട് ഈദ്‌ മുബാറക് ആശംസ കൈമാറലും.
Hope Love & Laughter,warmth & wishesjoy and a Bouquet of Eid Wishes,Especially for you!!!jublications become a past of your eid and your life….!
¸.•*¨ *•.¸¸.* .¸EID MUBARAK¸.• *•.¸¸.* *.¸¸.•* *•.¸¸.*¸¸.•* ¨ *.* *.¸¸.•* *•.¸¸¸¸ .•* *•.¸¸ .* *.¸¸.•*¨ *•.¸¸.* *.¸¸.•* *•.* *.¸* .¸¸.•*¨ *•¸:;.¸.* *.¸¸.•* *•.¸¸.* *.¸¸.•* •.¸¸.WAKULLA AMM WANTHUM BIKHAIR¸.• *•.¸¸.* *.¸¸ .•* *•.¸¸¸.•*¨ *•.¸¸.* *.¸ ¸.•*¨ *•.¸¸.* *..¸¸.•** *.¸@
റംസാന്‍ മാസത്തില്‍ സുക്ഷിച്ച വിശുദ്ധിയും പുണ്യവും വരും കാലങ്ങളില്‍ നിലനിര്‍ത്താന്‍ ജഗനിയന്ധാവ്‌ അനുഗ്രഹിക്കട്ടെ.
എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും വരും നാളുകളില്‍ നന്മ നിറഞ്ഞതാകാന്‍ പ്രാര്‍ത്ഥനയോടെ
...........!!!
സലിം കുമ്പള

9/01/2009

അവര്‍ ഇനിയും വരും , കൈ നീട്ടാന്‍ ..!!!!

അസ്സലാമു അലൈകും, റബ്ബില്‍ ആലമീനായ തമ്പുരാന്‍ നമുക്കും അവര്‍ക്കും പൊറുത്ത് തരുമാരകട്ടെ , ഈ പുണ്യ (റമദാന്‍) മാസത്തിന്റെ ബര്ഖത്ത് കൊണ്ട് നല്ലത് ചെയ്യാനും പ്രവര്‍ത്തിക്കാനും ഭാഗ്യം തരുമാരകട്ടെ...!!!!ആരെയും വിശമിപിക്കാന്‍ വേണ്ടി അല്ല ഇത് എഴുതിയത്‌.ഒന്ന്‍ മനസ്സിരുത്തി ചിന്തിക്കാന്‍ വേണ്ടി ആണ്,ഇഹ ലോകവും,പരലോകവും വിജയപ്രദമാക്കട്ടെ..!!! ആമീന്‍ ആമീന്‍ ...!!!
അവര്‍ വരവായി,റമദാന്‍ സമാഗതമായാല്‍ വിശ്വാസികളുടെ സഹായ മനസ്തിതിയെയും അലിവുള്ള ഹൃദയത്തെയും കാരുണ്യ വാത്സല്ല്യ വികാരങ്ങളെയും ചൂഷണം ചെയ്ത് പണം പിരിച്ചെടുത്ത്‌ നാട്ടില്‍ അരാചകത്വം വരുത്തിവെക്കാനും അസമാധാനം സൃഷ്ടിച്ച് വിടാനും വിദ്വേഷ മനസ്സുകളെയും വര്‍ഗീയ ചിന്തകളെയും ഉണര്‍ത്തി വിടാനും കച്ചകെട്ടിറങ്ങിയ ഒരു വിഭാഗം നമ്മെ സമീപിക്കും.സമുദായത്തിലെ പണ്ടിതന്മാര്‍ക്ക് നേരെയും സാധാരണക്കാരുടെ നേരെയും പിന്നെ അവര്‍ സ്വയം ശത്രുകളായി കണക്കാക്കുന്നവരെയും മുള വടി,കുറു വടി മുതല്‍ മുളക് പൊടി...ക്രിക്കറ്റ് ബറ്റ്....തുടങ്ങിയ മാരകായുധങ്ങള്‍ വരെയും,ഇപ്പോള്‍ വാഹനാപകടങ്ങളിലൂടെ വരെ ശത്രു സംഹാരം നടത്തുകയും ചെയ്ത് സമുദായ സ്നേഹമെന്നും ജിഹാദെന്നുമൊക്കെ ഒമാനപ്പേരുവിളിച്ച് കട്ടികൂട്ടുന്ന വെണ്ടാതരങ്ങള്‍ക്കും ഗുണ്ടായിസത്തിനുമൊക്കെ പണം കൊടുക്കുന്നവര്‍ രണ്ട്‌വട്ടം ആലോചിക്കണം.
ഇവര്‍ സമുദായത്തിന് ചെയ്യുന്ന സേവനമെന്താനെന്നും,കലാപങ്ങലുണ്ടാക്കി ഓടി ഒളിച്ച ഉമ്മ പെങ്ങന്മാരേയും സമുദായാംഗങ്ങളെയും ശത്രുക്കള്‍ക്ക്‌ ഏല്പിച് കൊടുക്കുന്നത് ഏന്തിനാണെന്നും,ഖുര്‍ആന്‍ ആയത്തുകള്‍ വളചൊടിച്ചും നബി വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും,വികാരം കൊള്ളിക്കുന്ന ക്ലാസുകളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് എന്തിനാണെന്നും അവരോട്‌ ചോദിക്കണം.നേത്രനിരയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ മുതല്‍ ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍മാരയിരുന്നവര്‍ വരെ,അഭ്യാസകളരികളുടെ ഉസ്താദ്‌ മാര്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ ത്വരീഖതുകളുടെ ഉസ്താദ്‌ മാര്‍ ആയത് യദ്ര്ശ്ചികമാണോ ??? നിങ്ങള്‍ക്ക് പണം തരുന്നത് നാട്ടില്‍ പ്രശ്നം ഉണ്ടാക്കി ഓടി ഒളിക്കുന്നവര്‍ക്ക് അഭയ കേന്ദ്രരത്തിനും ആയുധ സമാഹാരണത്തിനും കര്‍ണാടകയില്‍ ഒളിത്താവളം ഉണ്ടാകനാണോ.???സൗദിയില്‍ പോകുകയായിരുന്ന സഈദിനെയും കുടുംബത്തെയും ആക്രമിച്ചതും സുന്നി പണ്ഡിതനെ ആക്രമിച്ചതും മുജാഹിദ്‌ നേതാവിനെ ആക്രമിച്ചതും പലയിടങ്ങളില്‍ ലീഗുകാറുമായി ഏറ്റുമുട്ടിയതും ഒക്കെ ഗള്‍ഫില്‍ നിന്ന്‍ പണം കിട്ടു മെന്ന ഹുങ്കുകൊണ്ടാണോ ??സമുദായത്തിന്റെ ചോരയും നീരും ഉപയോഗിച്ച് ഗുണ്ടകളെ വളര്‍ത്താനാണോ ഞങ്ങള്‍ പണം തരേണ്ടത്‌ ???
മുസ്ലിം ഏകതാസമിതിയെന്നും എന്‍.ഡി.എഫ്‌ എന്നും പോപ്പുലര്‍ ഫ്രണ്ട് എന്നും ഫ്രിട്ടോണിറ്റി ഫോറം എന്നും കേരള ഇസ്ലാമിക്‌ അസോസിയേഷന്‍ എന്നും ഉലമാ കൌന്‍സില്‍ ....തുടങ്ങിയ വെളിപ്പെട്ടതും വെളിപെടാത്ത മറ്റു പല പേരുകളിലും ഹിക്ക്മത്തുകളിലും സമുദായത്തെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും കള്ളം പറഞ്ഞും വട്ടം കറക്കാനാണോ പണം തരേണ്ടത്‌???സമുദായത്തിന്റെയും പൊതു സമൂഹത്തിന്റെയും മുമ്പില്‍ മുഖം വിക്രതമായപ്പോള്‍ മുഖം മിനുക്കാന്‍ ടിന്‍സ് മീറ്റുകളും ഫാമിലി മീറ്റുകളും നടത്തി പുകമറ സൃഷ്ടിക്കുന്ന ഹിക്മത്ത് മൂടിവെക്കാനാണോ ഞങ്ങള്‍ സഹായികേണ്ടത്?? പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാന്‍ മാത്രം വിഡികളാന് സമുദായമെന്നാണോ നിങ്ങള്‍ വിചാരിച്ചിട്ടുള്ളത്???പ്രതിരോധം അപരാധമല്ല എന്ന കാസറ്റില്‍ പോലും എല്ലവര്‍ക്കും അറിയാവുന്ന പ്രശ്നങ്ങള്‍ നിരത്താനല്ലാതെ,എങ്ങിനെയന്‍ പ്രതിരോധികേണ്ടതെന്നോ,എങ്ങിനെയാന് പ്രശ്നങ്ങള്‍ പരിഹരികേണ്ടതന്നോ പറയാനാകാതെ ഉരുണ്ട്കളികേണ്ടി വന്നത് ആരും തിരിച്ചറിയില്ല എന്നാണോ നിങ്ങള്‍ കരുതിയതിയിട്ടുള്ളത്??ഗള്‍ഫില്‍ നിന്നും പണം പിരിവിച്ച് വില പിടിച്ച കാറുകളില്‍ ഊരുച്ചുറ്റിയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്തും,'ലളിത ജിവിതം' നയിക്കുന്ന ആധുനിക ഹികമതുകള്‍ ഉള്ളുകളില്‍ ആര്‍കും തിരിയില്ലെന്നാണോ നിങ്ങള്‍ വിച്ചരിചിടുല്ലത്???
ആര്‍.എസ്സ്.എസ്സു കാരെയും ഫാസിസ്റ്റുകളെയും നേരിടാനെന്ന്‍ പറഞ്ഞ യുവകളെ കോരിത്തരിപ്പിച്ചും വികാരം കൊള്ളിച്ചും ക്ലസ്സെടുക്കുന്നവര്‍ കൊല്ലത്ത്‌ അഷ്‌റഫ്‌ എന്ന മുസ്ലിമിനെ കൊന്നത് എന്തിന്ന്‍ വേണ്ടി ആയിരുന്നു???സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തില്‍ പോലും ആക്രമിക്കാന്‍ പാടില്ലെന്ന ഇസ്ലാമിക നിയമം കാറ്റില്‍ പരത്തി 'ഹിക്മത്ത്'കളിക്കുന്ന വിദ്യ ഇനിയും എത്രനാള്‍ തുടരേണ്ടി വരും??ചെയ്ത് കൂട്ടുന്ന പാപഭാരം മുഴുവനും സമുദയത്തിന്റെ പിരടിയില്‍കെട്ടി വെച്ച് ഓടി ഒളിക്കുന്ന പുതിയ ജിഹാദ് പഠിപ്പിക്കാനാണോ സഹായം???ഓപ്പറേഷനുകള്‍ ഏറ്റടുക്കാന്‍,ഞങ്ങള്‍ ആണ് ചെയ്തത്‌ എന്ന പറയാന്‍ മടികാണിച്ച് പച്ചകള്ളം പാറയാന്‍ വേണ്ടി ഒരു സംഘടന വേണോ??? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മഹാന്മാരുടെ ഇതിഹാസത്തില്‍ നിന്നും ഒരു തെളിവിന്റെ തുമ്പുപോലുമില്ലാത്ത ഈ കാട്ടികുട്ടലുകള്‍ കൊണ്ട് സമുദായത്തിനുണ്ടായ നേട്ടങ്ങള്‍ ഒന്ന്‍ വിശദീകരിക്കാമോ ???
പുതിയ പുതിയ മാറാടുകളും പുന്നാടുകളും സൃഷ്ടിച്ച് സമുദായത്തിന്റെ അരക്ഷിതാവസ്ഥക്ക് ആക്കംകുട്ടാന്‍ ചോര നീരാക്കി ഉണ്ടാക്കുന്ന ഒരു ചില്ലികാശും നല്കാന്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാതെ സാധ്യമല്ലെന്ന് തുറന്ന്‍ പറയാന്‍ ഇനിയും നാം എന്തിനാന് അമാന്തിച്ച് നില്‍കുന്നത്????

8/29/2009

ഓണാശംസകള്‍

ഓണം വരവായി....!!!ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജനിയായി.കടന്നുപ്പോയ നല്ലനാളുകളുടെ മധുര സ്മരണകളുണര്‍ത്തി കൊണ്ട് വീണ്ടുമൊരു ഓണം വന്നെത്തുകയായി.
എന്റെ എല്ലാ മലയാളികള്‍ക്കും സമ്പല്‍ സമ്ര്ദ്ദിയുടെയും സര്‍വൈശ്വര്യത്തിന്റെയും തിരുവോണാശംസകള്‍.........................!!!

8/20/2009

റമദാന്‍ സമാഗതമായി.....!!!


ലോക മുസ്ലിമീങ്ങളുടെ,ദൈവ ഭക്തിയുടെ പെരുമഴ പെയ്യരായി.വീണ്ടും ഒരു പുണ്ണ്യ റമദാന്‍ സമാഗതമായി.അല്ലാഹുവില്‍ വിശ്വസിക്കുന്ന ലോക മുസ്ലിമീങ്ങള്‍ക്ക് ഇനിയൊരു മാസക്കാലം സുബഹ് മുതല്‍ മഗ്രിബ് വരെ അന്ന പാനിയങ്ങള്‍ ഉപേക്ഷിച്ച് വ്രതമാനുഷ്ട്ടിക്കുന്നു.അതോടൊപ്പം പരിശുദ്ദ ഖുര്‍ഹാന്‍ പരായണം ചെയ്യുകയും പ്രര്‍ത്ത്തിക്കുകയും വേണം.ഇസ്ലാം മത വിശ്വാസികള്‍ സല്കര്‍മ്മങ്ങളിലൂടെ പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയില്‍ പറഞ്ഞാല്‍ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. വിശുദ്ദ ഖുര്‍ഹാന്‍ അവതരിക്കപെട്ട ഈ പുണ്യ മാസം ഒരിക്കല്‍ കൂടി നമ്മുടെ ആത്മീയ വിശുദ്ദിക്ക് മാറ്റ്‌ കൂട്ടുന്നു.രാത്രി കാലങ്ങളില്‍ പള്ളിയില്‍ നടക്കുന്ന പ്രത്യേക ദീര്‍ഘ നേര നമസ്കാരമാണ് (തറാവീഹ്) റമദാനിലെ ഒരു സവിശേഷത. നോമ്പ് തുറകളാണ് റമദാനിലെ മറ്റൊരു ആകര്‍ഷണീയമായ കാഴ്ച. വ്യക്തികളും കുടുംബങ്ങളും പരസ്പരം നോമ്പ് തുറപ്പിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ നോമ്പ് തുറകളില്‍ പങ്കെടുക്കുന്നു. മത വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ റമദാനിലെ നോമ്പ് തുറകള്‍ വേദിയാകാറുണ്ട്. അത് തന്നെയാണ് വിശ്വാസം വഴി നമുക്കുണ്ടാവേണ്ടതും.നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക. സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.ഈ പുണ്ണ്യ മാസത്തിന്റെ ബര്കത്ത് കോണ്ട് ഇതുവരെ ചെയ്ത പാപങ്ങള്‍ പോരുത്ത് തരുമാരകട്ടെ,വരും ദിനങ്ങളില്‍ നമുക്ക്‌ നല്ലത് ചെയ്യാനും പ്രവര്‍ത്തിക്കാനും ഭാഗ്യം തരുമാരാകട്ടെ.പാപക്കറയില്‍ നിന്ന്‍ മനസ്സിനെ ശുദ്ധികരിക്കാന്‍ ഈ റമദാന്‍ പ്രയോജനപ്പെടട്ടെ എന്നാശംസിച്ച് കോണ്ട് ........!!!ദുആ വസീയത്തോടെ ....നാന്‍ നിരത്തുന്നു.

8/14/2009

സ്വാതന്ത്ര ദിനാശംസകള്‍

നാടിന്‍റെ സ്വാതന്ത്രിത്തിന് വേണ്ടിയുള്ള മഹാസമാരത്തില്‍ രക്തവും ജീവനും നല്കിയ അറിയപെടുന്നവരും അല്ലാത്തവരുമായ ധീരദേശഭിമാനികള്‍ സ്വാതന്ത്രിത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീശ്നമുഖം സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച വീഴാന്‍ ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണം.നിരന്ദരമായ ജാഗ്രദയിലൂടെ സ്വതന്ത്രവും പരമാധികാരവും കാത്ത സൂക്ഷിക്കാലാന്‍ ഇവര്‍ക്ക്‌ നല്കാവുന്ന ആദരവ്‌. ഇന്ത്യ എന്റെ രാജ്യം,എന്റെ മാത്ര രാജ്യം,ഇന്ത്യ എന്റെ ജീവനെയ്ക്കള്‍ ജീവനായ രാജ്യം .....!!! ജയ് ഹിന്ദ്‌....!!!
========================================
നമ്മുടെയ്‌ രാജ്യത്തിന്റെ അറുപത്തി മൂന്നാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ നമ്മള്‍ ഒന്ന്‍ ഓര്കണം.നമു‌ക് ഇവടെ സ്വതന്ദ്രമായി ജീവിക്കാന്‍ പറ്റുന്നോ ഇല്ലയോ...എനിക്ക് പറയാന്‍ പറ്റും,തീര്ച്ചയായും നമ്മള്‍ ഇവിടെ സ്വതന്ദ്രമന്.മുസല്‍മാനും,ഹിന്ദുവും,ക്രിസ്ടിയനും,പര്സിക്കും,എന്ന വേണ്ട എല്ലാവര്ക്കും,എല്ലാ ജാതിക്കാര്‍ക്കും,ഓരോ മതസ്ഥര്‍ക്കും ഒരമ്മ പെറ്റ മക്കളേ പോലെ ജീവിക്കാന്‍ പറ്റുന്നത് ഇത് കൊണ്ടാന്‍.നമ്മുടെ മഹാന്മാര്‍ നേടിത്തന്ന ഈ ഇന്ത്യ,നമ്മുക്ക് ഒന്നിച്ച് നിന്ന പറയാന്‍ പറ്റണം ഈ ഇന്ത്യയെ ഒരു ഭീകരവതിക്കും,തീവ്രവാതിക്കും,ഫര്സിസ്റ്റ്വാതിക്കും വിട്ട് കൊടിക്കില്ല വിട്ട് കൊടിക്കില്ല എന്ന് .നികുതി നിശേതത്തിനെതിരെ പട പൊരുതിയ വലിയം കൊട ഉമര്‍ കളി ,വക്കം അബ്ദുല്‍ കാദര്‍ ഈ നാടിന്ന്‍ വേണ്ടിയന് തൂക്ക് കായര ഏറ്റുവാങ്ങിത്‌.എത്ര സിക്കുകാരന്‍ നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി രക്തസാക്ഷി ആയത്‌.എനിക്ക് അവസാനമായി അറിയിക്കാനുള്ളത്‌ നമ്മള്‍ ഇവിടെ ഒരു ഇന്ത്യക്കാരനായി ജനിചിട്ടുണ്ടെങ്ങില്‍ ഏത്‌ മതസ്തരയാലും മരിക്കുന്നതും ഒരു ഇന്ദ്യക്കാരാനായിട്ടായിരിക്കണം. ഇന്ത്യയിലെ എല്ലാ മുസ്ലിമീങ്ങള്‍ക്കും പറയാന്‍ പറ്റണം ഇന്ത്യയുടെ മുത്തായ കാശ്മീരിനെ ഒരു രാജ്യത്തിന്നും വിട്ട് കൊടുക്കില്ല എന്ന്.നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി ജീവന്‍ ബലികഴിക്കേണ്ടി വന്ന ധീരരക്ത രക്തസാക്ഷിയുടെ മുമ്പില്‍ നൂര്‍ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പിച്ച് കൊണ്ട അവസാനിപ്പിക്കുന്നു....!!!---തെറ്റുന്ടെങ്ങില്‍ പൊറുക്കണേ .......!!!! ജയ് ഹിന്ദ്‌, ജയ് ഹിന്ദ്‌, ജയ് ഹിന്ദ്‌....!!!
28-States,1618-Languages,6400-Castes,6-Ethnic groups,29-Major festivals& 1-country...we r proud 2 be an "INDIAN"........:HAPPY INDEPENDENCE DAY"

8/05/2009

ഭാസ്കര കുമ്പള സ്വര്‍ണ മെഡല്‍

കുമ്പള: ഡി.വൈ.എഫ്‌.ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാസ്കര കുമ്പളയുടെ നാമധേയത്തില്‍ നല്കുന്ന ഭാസ്കര കുമ്പള സ്വര്‍ണ മെഡല്‍ എഴിന്ന് പകല്‍ പതിനൊന്ന്‍ മണിക്ക്‌ മന്ത്രി എളമരം കരീം ഉദിനൂര്‍ ജി.വി.എച്ച്.എസ്‌.സ്കൂളിന്‍ നല്‍കും.ഏറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക്‌ ഇരുത്തി കുടുതല്‍ വിജയ്‌ ശതമാനം നേടുന്ന സ്കോലിന്നാന് ഭാസ്കര കുമ്പള സ്വര്‍ണ മെഡല്‍ നല്‍കുന്നത്‌. ========================================= തുളു നാടിന്റെയ്‌ ഹ്രദയം ചോര വീനു കുതിര്‍ന്ന ദിവസം,എല്‍.ബി.എസ്‌. അവസാന വര്‍ഷ പരീക്ഷക്ക്‌ മങ്ങലപുരത്ത് കോളേജില്‍ പോകുമ്പോള്‍ ഞങ്ങളുടെ പ്രിയ സഖാവിനെ,സുഹ്രത്തിനെ,വഴികാട്ടിയെ പ്രിയപെട്ട് ഭാസ്കരെട്ടെനെ ബസ്സിലിട്ട് വര്‍ഗീയ കാപാലികര്‍ വെട്ട് നുറുക്കിയത്.ഇല്ലാ ഇല്ലാ മരിച്ചിട്ടില്ലാ....സഖാവ്‌ ഭാസ്കര കുമ്പള മരിച്ചിട്ടില്ലാ..ജീവിക്കുന്നു ഞങ്ങളിലൂടെ ...തുളുനടിന്റെയ് മക്കളിലൂടെ ....."രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു നമ്മളിലൂടെ നമ്മളിലൊഴുകും ചോരയിലൂടെ"
ഇങ്കുലാബ്..ഇങ്കുലാബ്...ഇങ്കുലാബ് സിന്ദാബാദ്‌ ......!
സഖാവ്‌ ഭാസ്കര കുമ്പള സിന്ദാബാദ്‌.........!!!


8/04/2009

""പിരിയേണ്ടി വരുന്ന സൗഹൃദം ""

'കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്ത്ക്കള്‍ ആയി...സൗഹൃദം പങ്കുവച്ചു.....എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...? പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത്‌ കാലത്തിന്റെ തീരുമാനം...ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രെയും അടുത്തുവെന്ന്‌...മനസിലാക്കിയെന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌..."""ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുംബോഴും , ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തുപോകുകയാണ്‌..." കഴിയുമോ അന്ന് , നമ്മുക്ക്‌ അത്‌ സഹിക്കാന്‍..??"എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി...""പിരിയേണ്ടി വരുന്ന സൗഹൃദം "" !!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!!!!!തുളസിക്കതിരിന്‍റെ നൈര്‍മല്യമുള്ള സുഹൃത്ത് ബന്ദങ്ങള്‍ക്ക് മാത്രം സ്വാഗതം.!!

8/01/2009

പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിടപറഞ്ഞു :
മലപ്പുറം :മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ (എഴുപത്തെട്ട്) അന്തരിച്ചു.മലപ്പുറം കെ.പി.എം. ഹോസ്പിറ്റലില്‍ രാത്രി എട്ടേ ഇരുപത്തി അന്ജിന് ആയിരുന്നു അന്ത്യം.കബറടക്കം നാളെ വൈകുന്നേരം മുന്ന് മണിക്ക്‌ പാണക്കാട് ജുമാ മസ്ജിദില്‍. ഈജിപ്തിലേ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക വിജഞ്ഞാനത്തില്‍ ഉന്നത പഠനം. കൊയ്രോ സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി,അറബ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം.മലബാറിലെ മുസ്ലിമീങ്ങളുടെ ആത്മീയ നേതാവായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
അനുസ്മരണം:
ജനാതിപത്യ ഇന്ത്യക്കും രാഷ്ട്രീയ കേരളത്തിനും,നമ്മുടെ സമുധായാത്തിന്നും തീരാത്ത നഷ്ടം തന്നെയാണ് തങ്ങളുടെ വിയോഗം. രാഷ്ട്രീയ പരമായി ലീഗുമായി അഭിപ്രായ വിത്യാസം ഉണ്ടങ്ങിലും ഏറ്റവും കുടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്ന,ആദരിച്ചിരുന്ന ഒരു മാണിക്ക മുത്തായിരുന്നു തങ്ങള്‍ അവരുകള്‍. ബാങ്ക് വിളിക്കുന്ന മുസല്‍മാനും,കുരിശുമല ചുമക്കുന്ന ക്രിസ്തുവിന്നും, ക്ഷേത്രത്തില്‍ മണി അടിക്കുന്ന ഹിന്ദുവിനെയും ഒരേ നിലയില്‍ കാണുന്ന ഒരു സാമുദായിക നേതാവായിരുന്നു സയ്യിദ്‌ പാണക്കാട് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. തങ്ങളുടെ വിയോഗത്തില്‍ അഗാതമായ ദുഃഖം രേഖപെടുത്തുന്നു.സ്വര്‍ഗത്തില്‍ നമ്മെയും അവരെയും ഒരുമിച്ചു കൂട്ടുമാരാകട്ടെ ആമീന്‍ ആമീന്‍.....എന്ന പ്രാത്ഥനയോടെ.....!!!!

7/25/2009

സ്വഭാവഹത്യയുടെ രാഷ്ട്രീയം

ഭീരു വെടിവെയ്ക്ക്, നീ കൊല്ലുന്നത് ഒരു മനുഷ്യനെ മാത്രമാണ്. വിശ്വവിപ്ലവകാരി ചെഗുവേര തന്നെ വധിക്കാനുള്ള സി ഐ എ യുടെ ഉത്തരവ് നടപ്പാക്കാനെത്തിയ മാരിയോ ടെറാൻ എന്ന സാർജന്റിന്റെ നിറതോക്കിനു മുന്നിൽനിന്ന് ഗർജിച വാക്കുകൾ. ഈ ധീര വിപ്ലവകാരിയെ അപകീർത്തിപ്പെടുത്താൻ സാമ്രാജ്യത്വത്തിന്റെ വൈതാളികന്മാർ പ്രചരിപ്പിച്ചത് അന്ത്യനിമിഷങ്ങളിൽ അദ്ദേഹം ജീവനുവേണ്ടി യാചിച്ചു എന്നാണ് ! കമ്മ്യൂണിസ്റ്റുകാർക്കെതിരായ ഹീനമായ രാഷ്ട്രിയ ആയുധമാക്കി സ്വഭാവഹത്യയെ ശത്രുകൾ ഉപയോഗികുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളിലൊന്നുമാത്രമാണിത്.ലാവ്‌ലിന്റ് പേരിൽ പിണറായിയിൽ തുടങ്ങി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാ‍ക്കളായ സുർജിത്തിലേക്കും പ്രകാശ് കാരാട്ടിലേക്കുംവരെ എത്തികഴിഞ്ഞതും ദേശീയതലത്തിലേക്ക് വ്യാപിച്ചതുമായ സ്വഭാവഹത്യാ ശ്രമങ്ങൾ ഒറ്റപ്പെട്ടതോ ഇതാദ്യമായി നടക്കുന്നതോ അല്ലെന്ന് കാണാനാവും. സർവദേശീയ-ദേശീയതലത്തിൽ സ്വഭാ‍വഹത്യയുടെയും അപവാദ പ്രചാരണത്തിന്റെയും ക‌മ്യൂണിസ്റ്റ് വിരുദ്ധ പ്രയോഗത്തിന് ഒരു ദീർഘചരിത്രംതന്നെയുണ്ട്. ചെ യെ അത്യന്തം ക്രൂരമായി സ്വഭാവഹത്യ നടത്തുന്ന ഒരു വികല സ്രഷ്ടി അടുത്തിടെ ഒരു പുസ്തകോത്സവത്തിൽ കാണുകയുണ്ടായി. ചെ യെ സ്ത്രിലമ്പടനും ഭീരുവും ആഡംബരപ്രിയനും സുഖലോലുപനും കാപട്യക്കാരനുമൊക്കെയായിണ്ടാണ് അതിൽ ചിത്രികരിച്ചിട്ടുള്ളത്. ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റയുടെ കൊട്ടാ‍രത്തിൽനിന്ന് ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഒരു അഡംബരവാച്ച് ചെ കൈക്കലാക്കിയെന്നതടക്കമുള്ള വിഷം പുരട്ടിയ അനേകം നുണകൾ അതിൽ മഷിപുരട്ടിയിട്ടുണ്ട്. വിപ്ലവാനന്തര ക്യൂബയിലെ അധികാരത്തിന്റെ അത്യുന്നതങ്ങളിൽനിന്ന് ഫിദലിന് സ്നേഹപൂർവ്വം ഒരു കത്തുമെഴുതിവെച്ച് മന്ത്രിപദവി ഉപേക്ഷിച്ച് ബോളീവിയൻ കാടുകളിലെ മരണം പതിയിരിക്കുന്ന ഗറില്ലാ പോരാട്ടത്തിന്റെ അപകടവീഥികളിലേക്ക് സ്വയം ഇറങ്ങിവന്ന മഹാനായ വിപ്ലവകാരിയെയാണ് ഇത്ര മോശമായി ചിത്രീകരിച്ചതെന്നോർക്കുക. ചെ യുടെ ഭൂ‍ഗോളത്തിലെമ്പാടുമുള്ള ആരാധകരെ മൂഢന്മാർ എന്നാണ് പുസ്തകത്തിൽ ആക്ഷേപിച്ചിട്ടുള്ളത്. ഫിദൽ കാസ്ട്രോയും സ്വഭാവഹത്യാശ്രമങ്ങളുടെ ഇരയാണ്. ഫിദലിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിട്ടാണ് അമേരിക്കയിലേ ഫോബ്സ് മാസിക മുമ്പ് അവതരിപ്പിച്ചത്. കാസ്ട്രോയുടെ ജീവനെടുക്കാൻ സിഐഎ നടത്തിയ 638 വധശ്രമത്തോടൊപ്പം വെണം നിരന്തരമായ സ്വഭാവഹത്യാശ്രമങ്ങളെയും കാണാൻ. രോഗബാധിതനായ ഫിദൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് വിപ്ലവത്തിൽ ഫിദലിനും ചെ യ്ക്കുമൊപ്പം നേത്രപരമായ പങ്കുവഹിച്ച സഹോദരൻ റൌൾ കാസ്ട്രോ പ്രസിഡന്റായപ്പോൾ ഫിദലിനെ കുടുംബവാഴ്ചയുടെ വക്താവയാണ് ചിത്രീകരിച്ചത്. ലെനിനെയും മാവോയെയും ശത്രുകൾ വെറുതെ വിട്ടില്ല. റഷ്യൻ വിപ്ലവകാലത്ത് കഴുത്തിനേറ്റ വെടിയുണ്ടയാണ് പിന്നീട് ലെനിന്റെ മരണകാ‍രണമായത് എന്ന സത്യം ലോകത്തിനാകെ അറിയുന്നതാണ്. എന്നാൽ അടുത്ത കാലത്ത് ലെനിന്റെ മരണകാരണം സിഫിലിസ് ആയിരുന്നെന്ന അധമ പ്രചാരണം ശത്രുകൾ നടത്തുകയുണ്ടായി. മാവോ മരിച്ച് ഏറെക്കാലത്തിനു ശേഷം ജീവചരിത്രമെന്ന ലേബലിൽ പ്രസിദ്ധീകരിച്ച ഒരു മഞ്ഞപുസ്തകം ലൈംഗിക വൈക്രതങ്ങളും ലൈംഗിക അരാജകത്വവും വരെയുള്ള നിക്രഷ്ടമാ‍യ ആരോപണങ്ങൾ ഉന്നയിച്ചു. സ്റ്റാലിനെക്കുറിച്ചാകട്ടെ, ക‌മ്യൂണിസ്‌റ്റ് വിരുദ്ധർ ചൊരിഞ്ഞ അപവാദങ്ങൾ കണക്കറ്റതാണ്. അദ്ദേഹത്തിന്റെ തെറ്റുകളെ പർവതീകരിച്ചും അവയോടൊപ്പം ഇല്ലാക്കഥകളും നുണകളും കൂട്ടിച്ചേർത്തും സ്വഭാവഹത്യ നടത്താനും ചരിത്രത്തിന്റെ പ്രതിക്കൂട്ടിൽ ഹിറ്റ്ലർക്കൊപ്പം പ്രതിഷ്‌ഠിക്കാനുമാണ് ശത്രുകൾ എന്നും ശ്രമിച്ചിട്ടുള്ളത്. സോവിയന്റെ യുണീയന്റെയും കിഴക്കൻ യൂറോപിലെ സോഷ്യലിസത്തിന്റെയും തകർച്ചയ്ക്കുശേഷം സ്വഭാവഹത്യാശ്രമങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. സോഷ്യലിസ്റ്റ് ജർമനിയിലെ പ്രസിഡന്റായിരുന്ന ഏറിക് ഹോണേക്കുറിച്ച് ബുർഷ്വാ മാധ്യമങ്ങൾ സിനിമാക്കഥകളേക്കാൾ അതിശയോക്തിപരമായ വാർത്താകളായിരുന്ന പ്രചരിപ്പിച്ചത്. ഹോണേക്കർ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി ശതകോടികളുടെ സമ്പത്ത് ആർജിച്ചെന്നായിരുന്നു കഥകൾ. എന്നാൽ, ആ മനുഷ്യൻ പിന്നിട് ക്യാൻസർ ബാധിതനായി അങ്ങേയറ്റം ദരിദ്രവും ദയനീയവുമായ സാഹചര്യങ്ങളിൽ മരിച്ചത് വാർത്തയേ ആയില്ല. പഴയ കോടീശ്വരന്റെ വിഭ്രമിക്കുന്ന കഥകളെല്ലാം മാധ്യമങ്ങൾതന്നെ നിശബ്ദമായി വിഴുങ്ങി. കേരളത്തിൽ സ്: അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ” എന്നു വിളിച്ച് അധിക്ഷേപിച്ചത് മറന്നുകൂടാ. ഇ എം എസിന്റെ മകൻ ജോലിയുപേക്ഷിച്ച് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായപ്പോൾ അത് മകൾ രാഷ്ട്രീയമാണെന്ന് അപവാദം പറഞ്ഞതും ആരും മറന്നിട്ടില്ല. നിഷ്കാമ കർമിയായ സ: ഇ എം എസിനെ കരുണാകരന്റെ മക്കൾ‌രാഷ്ട്രീയവുമായി താരത‌മ്യപ്പെടുത്തുന്ന കാർട്ടൂണുകളും കഥകളും നിർമിച്ചവരാണ് കേരളത്തിലെ ക‌മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങൾ. എല്ലാ സ്വഭാവഹത്യാശ്രമങ്ങളുടെയും പിന്നിലുള്ളത് ക‌മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രിയം തന്നെയാണ്. ലാവ്‌ലിന്റെ പുകമറയ്ക്കു പിന്നിൽനിന്ന് പിണറായിയെന്ന ഒരാൾക്കുനേരെ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ക‌മ്യൂണിസ്റ്റ് പാർടിയുടെ ഉന്നത നേത്രത്വത്തിനുനേരെയാകെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ക‌മ്യൂണിസ്റ്റ് വിരുദ്ധർ. ലാവ്‌ലിൻ യുദ്ധത്തിൽ ശിഖണ്ഡിയെപ്പോലെ മുന്നിൽ നിർത്തിയ കുറ്റവാസനയുള്ള മഞ്ഞപത്രാധിപർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനവും അതേറ്റുപിടിച്ച യുഡി‌എഫ് – ബിജെപി നേതാക്കളുടെ വാമൊഴികളും ക‌മ്യൂണിസ്റ്റുകാരെ പേടിച്ച് വിഷം കഴിച്ച് മരിക്കാനൊരുങ്ങിയവരുടെ ജനിതക പാരമ്പര്യം പേറി പെറ്റുപെരുകിയ മാധ്യമമാർജാരന്മാരുടെ മോങ്ങലുകളും ഇന്ത്യയിലെ ഉന്നത ക‌മ്യൂണിസ്റ്റ് നേത്രത്വത്തെയാകെ അവഹേളിക്കുന്നവയാണ്. ബ്രിട്ടീഷുകാർ മുതൽ ഖലിസ്ഥാൻ തീവ്രവാദികൾ വരെയുള്ളവരുടെ വെടിയുണ്ടകളെ അതിജീവിച്ച, ഏഴു പതിറ്റാണ്ടിന്റെ ധന്യമായ വിപ്ലവജീവിതത്തിന്റെ ഉടമയായ സുർജിത്തിനെയും ദേശീയ രാഷ്ട്രിയത്തിലെ തെളിമായർന്ന വ്യക്തിത്വത്തിനുടമയായ പ്രകാശ് കാരാട്ടിനെയും ആക്രമിക്കുമ്പോൾ ലക്ഷ്യം പാർടിയാകെയാണ് എന്ന് വ്യക്തമാകുന്നു. അന്തരിച്ച സ: ഇ ബാലാനന്ദൻ തനിക്ക് രേഖകൾ ചോർത്തിതന്നെന്ന മഞ്ഞപത്രത്തിന്റെ പത്രാധിപലക്ഷണന്റെ അവകാശവാദം ഉന്നതനായ ആ തൊഴിലാളിവർഗ നേതാവിന്റെ സ്വഭാവദാർഢ്യത്തെത്തന്നെ അവഹേളിക്കലാണ്. മൻ‌മോഹൻസിങ് സർക്കാരിന്റെ ജീവൻ രക്ഷിച്ചതിലൂടെ കോഗ്രസിന്റെ ആപൽബാനഡവനായി മാറിയ അമർസിങ്ങാണ് ലാവ്‌ലിൻ കേസിൽ സിബി‌ഐ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയെന്ന് പറഞ്ഞത്. തരിമ്പും വിശ്വാസ്യതയില്ലാത്ത യുവമോര്ച്ചാ നേതാവിന്റെ വിടുവായത്തംവരെ നിറഞ്ഞ സ്ക്രീനിൽ പ്രദർശിപ്പിക്കാറുള്ള നമ്മുടെ ചാനലുകളൊന്നും അമർസിങ് പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല. ആണവകരാർ പ്രശ്നത്തിൽ ഇടതുപക്ഷത്തെയും സിപിഐ എം നേതാക്കളെയും കടന്നാക്രമിച്ചപ്പോൾ ഇതേ അമർസിങ്ങ് മാധ്യമങ്ങളിലെ താരമായിരുന്നു എന്നോർക്കണം. ലവ്‌ലിൻ വിഷയത്തിലും അമർസിങ്ങ് സിപിഐ എമ്മിന് എതിരായാണ് പറഞ്ഞിരുന്നതെങ്കിൽ മാധ്യമചർച്ചകളും വിശകലനങ്ങളും ഹനുമാന്റെ വാലുപോലെ അന്തമില്ലാതെ നീണ്ടുപോകുമായിരുന്നു. ഇന്ന് കോഗ്രസ് – ബിജെപി ഇതര മൂന്നാംചേരിയെന്ന ഇടതുപക്ഷനിലപാടിനൊപ്പം കൂടുതൽ മതേതര പാർടികൾ അണിനിരക്കുകയുമാണ്. ഈ സാഹചര്യത്തിൽ, ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാക്കുന്നതിനെ സാമ്രജ്യത്വവും ഇന്ത്യയിലെ ഭരണവർഗങ്ങളും ഭയപ്പെടുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ തീവ്ര വലതുപക്ഷം മുതൽ തീവ്ര ഇടതുപക്ഷംവരെ, സാമ്രാജ്യത്വത്തിന്റെ കാർമികത്വത്തിൽ അണിനിരക്കുന്ന വിശാല ക‌മ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. നന്ദിഗ്രാമും സിംഗൂരും ബുദ്ധദേവിനെതിരായ വധശ്രമവുമെല്ലാം ബംഗാളിലെ ഇടതുപക്ഷത്തെ തകർക്കാനാണ്. ബംഗാളിലെ ബുദ്ധദേവിനെ ശാരീരികമായി വകവരുത്താൻ ശ്രമിച്ചവരുടെയും കേരളത്തിൽ പിണറായിയെ സ്വഭാവഹത്യ നടത്തുന്നവരുടെയും ലക്ഷ്യം ഒന്നുതന്നെ. രണ്ടിടത്തും പ്രസ്ഥാനത്തിന്റെ ആത്മവീര്യം ചോർത്തുക. ഒറീസയിലെ ന്യൂനപക്ഷവേട്ട, ഇസ്രയേലുമായുള്ള ചങ്ങാതം, അമേരിക്കൻ വിധേയത്വം എന്നിങ്ങനേയുള്ള നിരവധി രാഷ്ട്രീയപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടാൽ യുഡി‌എഫിന് നിൽക്കക്കള്ളിയില്ലാതാകും. അതൊഴിവാക്കാനാണ് ലാവ്‌ലിൻ മന്ത്രം അഖണ്ഡ നാമയജ്ഞം‌പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. സദാചാരവും ധാർമികതയും ക‌മ്യൂണിസ്റ്റ് രാഷ്ട്രിയത്തിന്റെയും ജീവിതചര്യയുടെയും ജീവവായുവാണ്. വർഗശത്രുകളുടെ സഹായത്തോടെ സംരക്ഷിക്കേണ്ടതോ വലതുപക്ഷമാധ്യമങ്ങളുടെ സാരോപദേശങ്ങളിൽനിന്ന് ഉൾക്കൊള്ളേണ്ടതോ അല്ല വിപ്ലവകാരിയുടെ സദാചാരം. അത് വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണാനുഭവങ്ങളിലൂടെ അനിവാര്യമായും സ്വാഭാവികമായും സ്വായത്തമാക്കുന്നതാണ്.

7/09/2009

ലാവ്ലിന് കേസ് ആരുടെ ഗൂഢാലോചന?


പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ വൈദ്യുതിപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ടെന്ന പേരില്‍ ഒരു രേഖ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരേ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമാവുകയായിരുന്നു. നവീകരണ ജോലിയിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് സിഎജിയുടെ കണ്ടെത്തല്‍ എന്നും നവീകരണക്കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് കൊടുത്തത് എല്‍ഡിഎഫ് ഭരണകാലത്തായിരുന്നുവെന്നും മാധ്യമങ്ങള്‍ എഴുതി.ടിവി ചാനലുകളിലും പത്രങ്ങളിലും അനുദിനം നിറഞ്ഞുകവിഞ്ഞ വാര്‍ത്തകള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍. അരുതാത്തതെന്തോ നടന്നിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ടിന്റെ അകമ്പടിയോടെ സംസ്ഥാനത്തിന് വന്‍നഷ്ടം വരുത്തിവച്ചുവെന്ന ആരോപണം. എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥയിലെന്നപോലെയാണ് കാര്യങ്ങള്‍ നടന്നത്.ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തില്‍ ആദ്യവും തുടര്‍ന്ന് ഏതാനും മലയാളപത്രങ്ങളിലും നവീകരണകരാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് 'തിരക്കഥ'യുടെ തുടക്കം. കോണ്‍ഗ്രസിലെ പിളര്‍പ്പ്, ഒമ്പത് എംഎല്‍എമാരുടെ രാജി, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ഥിപ്രക്ഷോഭം, സ്‌മാര്‍ട് സിറ്റി അടക്കമുള്ള ആരോപണങ്ങള്‍- ഇങ്ങനെ യുഡിഎഫ് നിലയില്ലാക്കയത്തിലാണന്ന്. നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു എന്ന വിവരവും പുറത്തുവന്നു.ആ സമയത്താണ് ഒരേ ദിവസം, വിവിധ പത്രങ്ങളിലും ടിവി ചാനലുകളിലും പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ നവീകരണപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി എന്ന വന്‍ വാര്‍ത്ത അവതരിച്ചത്. ബൊഫോഴ്സിനേക്കാള്‍ വലിയ അഴിമതി നടന്നെന്നുവരെ ചിലര്‍ പറഞ്ഞുവച്ചു. സംഘടിതമായ പ്രചാരണം. ഇ കെ നായനാര്‍ നയിച്ച മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ, സിപിഐഎമ്മിനെതിരെ, ഒടുവില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ. കേട്ടപാതി, കേള്‍ക്കാത്തപാതി രോഷപ്രകടനവുമായി ചിലര്‍ ഇളകിയാടി. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാതെ, ആരോപണങ്ങളുടെയും അബദ്ധങ്ങളുടെയും പെരുമഴ പെയ്യിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയചര്‍ച്ച അതിജീവിക്കാനുള്ള ആയുധമായി യുഡിഎഫ് അത് മുതലെടുത്തു. ആര്യാടന്‍ മുഹമ്മദിനെപ്പോലെ കേരള രാഷ്ട്രീയത്തിലെ പ്രഖ്യാപിതകുബുദ്ധികള്‍ തന്ത്രപൂര്‍വം കാര്യങ്ങള്‍ മെനഞ്ഞു.സിഎജി റിപ്പോര്‍ടുകള്‍ ഇതിനുമുമ്പും നിരവധി വന്നിട്ടുണ്ട്. തങ്ങള്‍ക്കുമുന്നില്‍ കിട്ടുന്ന വിവരങ്ങളും കണക്കുകളും വച്ചാണ് ആ റിപ്പോര്‍ട് തയാറാക്കുക. കരടു തയാറായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയക്കും. വന്ന പിശകുകളും പോരായ്മകളും അവര്‍ ചുണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്തി അവസാന റിപ്പോര്‍ട് തയാറാക്കുകയാണ് പതിവ്. ഇവിടെ, ഈ കേസില്‍ ചില ഓഡിറ്റര്‍മാരെയടക്കം സ്വാധീനിച്ച് തെറ്റായ നിഗമനങ്ങളിലെത്താന്‍ ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.ഒരു വൈദ്യുതി പദ്ധതിയുടെ നിര്‍മാണം പോലെതന്നെ അങ്ങേയറ്റം സങ്കീര്‍ണമാണ് അതിനുള്ള കരാറുകളും. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഒന്നും ഗ്രഹിക്കാനാവില്ല. അങ്ങനെയുള്ള സ്വാഭാവികമായ ദുര്‍ഗ്രാഹ്യത ഈ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനൊരുങ്ങിയവര്‍ക്ക് സഹായകമായി എന്നു പറയാതെ വയ്യ. ഇന്നും അവര്‍ പ്രചരിപ്പിക്കുന്നത് 374 കോടി രൂപയുടെ പദ്ധതിയാണതെന്നാണ്. ആകെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപ മാത്രമാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്‌മിനിസ്ട്രേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപയാണ്.ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-മറിച്ച് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ആ പദ്ധതികളില്‍നിന്ന് നവീകരണത്തിനു ശേഷം 1100 കോടി രൂപയുടെ വൈദ്യുതി (യൂണിറ്റൊന്നിന് മൂന്നുരൂപ വച്ച്) ഇതിനകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അതായത്, കാലപ്പഴക്കംകൊണ്ട് ഞെങ്ങിഞെരുങ്ങി നീങ്ങിയ യന്ത്രങ്ങള്‍ മുഴുവന്‍ മാറ്റി പുതിയ മൂന്നു പദ്ധതികളായാണ് ഇന്നവ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ മാറ്റിയതിന്റെ ഗുണം ഉല്‍പ്പാദനത്തിലുമുണ്ട്-വര്‍ധന ഇരുപതു ശതമാനത്തോളമാണ്.സിഎജി ഓഡിറ്റ് ചെയ്യാനെടുത്ത രണ്ടുവര്‍ഷങ്ങള്‍ മഴ ഏറ്റവും കുറഞ്ഞവയാണ്. ആ വര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ എല്ലാ ജലപദ്ധതികളിലും ഉല്‍പ്പാദനം കുറഞ്ഞു. അതിനനുസരിച്ച് ഈ മൂന്നു നിലയങ്ങളിലും. ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്നത് സ്ഥാപിത ശേഷി നോക്കിയല്ല. വെള്ളമുണ്ടെങ്കിലേ ടര്‍ബൈന്‍ കറങ്ങൂ. മഴ കുറഞ്ഞാല്‍ വെള്ളം കുറയും; ഉല്‍പ്പാദനവും കുറയും. കഴിഞ്ഞ വര്‍ഷം ഇത്രയുണ്ടായില്ലേ, ഇക്കൊല്ലം എന്തേ കുറഞ്ഞുപോയത് എന്ന് ചോദിക്കുമ്പോള്‍ രണ്ടുവര്‍ഷത്തെയും മഴയുടെ ലഭ്യതയും സംസ്ഥാനത്താകെയുള്ള ഉല്‍പ്പാദന ശരാശരിയും നോക്കേണ്ടിവരുമെന്നര്‍ഥം. അതു നോക്കാതെയായിരുന്ന സിഎജിയുടെ റിപ്പോര്‍ട്. വൈദ്യുതി ബോര്‍ഡ് അക്കാര്യം പിന്നീട് വിശദമായി രേഖപ്പെടുത്തി സിഎജിക്ക് മറുപടി നല്‍കിയിട്ടുമുണ്ട്.കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. തൊട്ടു പിന്നില്‍ വന്നവയാണ് ശെങ്കുളവും പന്നിയാറും. മൂന്നും കാലപ്പഴക്കം നിമിത്തം ഇഴഞ്ഞുനീങ്ങുന്നവയായിരുന്നു-40-50 വര്‍ഷം പഴക്കമുള്ളവ. മൂന്നു പദ്ധതികളുടെയും ജനറേറ്റര്‍ ഉള്‍പടെയുള്ള യന്ത്രങ്ങളുടെ ആയുസ്സ് മുപ്പത്തിയഞ്ചു വര്‍ഷമായിരുന്നു. അതു കഴിഞ്ഞതിനാല്‍ നവീകരണം അനിവാര്യമായിരുന്നു. പഴകിയ യന്ത്രങ്ങള്‍ക്ക് ഇടക്കിടെയുണ്ടാകുന്ന തകരാറ് കാരണം ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നത് ബോര്‍ഡിനു വലിയ നഷ്ടമുണ്ടാക്കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് നവീകരണത്തിന് ബോര്‍ഡ് തീരുമാനിച്ചത്.ലാവ്‌ലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാര്‍ ഉണ്ടാക്കിയത് അവരായിരുന്നു. ഈ കരാര്‍പ്രകാരം പദ്ധതിയുടെ രൂപരേഖയുടെയും നടത്തിപ്പിന്റെയും സാധനസാമഗ്രികള്‍ വാങ്ങുന്നതിന്റെയും ഉപദേശ-മേല്‍നോട്ടം എസ്എന്‍സി ലാവ്‌ലിനായിരുന്നു. കണ്‍സള്‍ട്ടന്‍സി ഫീസായി 24.4 കോടി രൂപയ്ക്ക് എസ്എന്‍സി ലാവ്‌ലിന് നിശ്ചയിച്ചു. ഈ ഒറിജിനല്‍ കരാറിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ 1997 ഫെബ്രുവരിയിലും 1998 ജൂലൈയിലും രണ്ട് അനുബന്ധകരാറുകള്‍ കൂടി ഒപ്പുവച്ചു. ഈ കരാറുകള്‍ യന്ത്രസാമഗ്രികളും സ്പെയര്‍പാര്‍ട്കളും വാങ്ങുന്നത് സംബന്ധിച്ചുള്ളതാണ്. ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് നിയമസഭയുടെ ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ടില്‍ യുഡിഎഫ് ഉണ്ടാക്കിയ കരാറിന്റെ തുടര്‍ച്ചയും കൂട്ടിച്ചേര്‍ക്കലുമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയ കരാര്‍ എന്നത് സമ്മതിച്ചിട്ടുള്ളതാണ്. "24.2.1996ലെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ തുടര്‍ച്ചയായും കൂട്ടിച്ചേര്‍ക്കലുമാണ് 10.2.1997ലെ രണ്ടാമത്തെയും 6.7.1998ലെ മൂന്നാമത്തെയും കരാറുകള്‍. ഇതുമൂലമാണ് 24.2.96ലെ കരാറിനെ ഒറിജിനല്‍ എഗ്രിമെന്റ് എന്നു പറഞ്ഞിരിക്കുന്നത്.''കേരളം നേരിട്ട ഗുരുതരമായ വൈദ്യുതിപ്രതിസന്ധി തരണംചെയ്യാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കാന്‍ 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ജൂലൈ 19ന് നിയമസഭയില്‍ വ്യക്തമാക്കിയത്. നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കാര്‍ത്തികേയന്റെ വിശദീകരണം. അതോടെ, ഈ പ്രശനം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ വൈരനിര്യാതന കുബുദ്ധികള്‍ അടങ്ങിയിരുന്നില്ല.ആഗോള ടെന്‍ഡര്‍ വിളിക്കാത്തതെന്തുകൊണ്ട് ?കനേഡിയന്‍ സ്ഥാപനങ്ങളായ ഇഡിസിയുടെയും സിഐഡിഎയുടെയും വായ്പ കാനഡയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന വ്യവസ്ഥയിന്മേലാണ്. 1996 ഫെബ്രുവരി 24 ന്റെ കരാറിലെ വ്യവസ്ഥയാണത്. കാനഡയിലെ നിര്‍മാതാക്കളുടെ വിലകള്‍ വാങ്ങി അതിന്റെ പട്ടിക ആ കരാറിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍നിന്നുതന്നെ സാധനങ്ങള്‍ വാങ്ങേണ്ടതുകൊണ്ട് 'ഗ്ളോബല്‍' ടെന്‍ഡര്‍ വിളിക്കാനാവില്ല. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെയുള്ള വഴിയാണ് ധാരണാപത്രത്തിലൂടെ ജി കാര്‍ത്തികേയന്റെ കാലത്ത് തുറന്നത്. ആ ധാരണാപത്രത്തില്‍ മുറുകെപിടിച്ചാണ് 96ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ നയം തന്നെയായിരുന്നു. കാനഡയുടെ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ കിട്ടുന്നത്, അവരുടെ രാജ്യത്ത് നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍തന്നെയാണ്. ആ പണം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാവില്ല.1997ല്‍ അനുബന്ധ കരാര്‍ ഒപ്പിട്ടശേഷം സാധനങ്ങളുടെ വില അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷ (എന്‍എച്ച്പിസി) നോട് ചോദിച്ചു. ഉറപ്പുവരുത്താനാണ് ചോദിച്ചത്. അതുസംബന്ധിച്ച് വൈദ്യുതിബോര്‍ഡിന്റെ മിനിട്സ് ഉണ്ട്. അത് ഇപ്രകാരം; "എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് പരിശോധിക്കലാണ്. എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് എടുത്തുപറയേണ്ടതാണ്''. പൊതുവില്‍ വിലകള്‍ കൂടുതലാണെന്ന് എന്‍എച്ച്പിസി പറയുന്നില്ല. "പൊരുത്തപ്പെടുന്നത്'' എന്നാണ് പറയുന്നത്. ചിലതിന്റെ വില കൃത്യമായി കണക്കാക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും എന്‍എച്ച്പിസിക്ക് കിട്ടിയിരുന്നില്ല. എന്നിട്ടും, വിലകള്‍ അസ്വീകാര്യമാണെന്നോ, അംഗീകരിക്കരുതെന്നോ അവര്‍ ശുപാര്‍ശ ചെയ്തിട്ടില്ല.ആഗോള ടെന്‍ഡറിലൂടെയല്ലാതെ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനിച്ചുവെന്നും എന്നാല്‍, കാനഡയില്‍നിന്ന് കിട്ടിയ വിലനിലവാരം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവരുടെ റിപ്പോര്‍ടിന്റെ വെളിച്ചത്തിലാണ് തുടര്‍നടപടിയുണ്ടായതെന്നും ഇവിടെ വ്യക്തമാകുന്നു.ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കരാറുകളില്‍ ഏര്‍പ്പെട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ആഗോളടെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രം ഒപ്പിട്ട് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ച ജി കാര്‍ത്തികേയനാണ് ഇതിന് മറുപടി പറയേണ്ടത്. 1996 വരെ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല എന്നതും പ്രസ്താവിക്കേണ്ടതുണ്ട്. ധാരണാപത്രം അഥവാ എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്ന് കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു.കടവൂര്‍ ശിവദാസന്‍ 25-6-2002ല്‍ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് നിയമസഭയില്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു."ചോദ്യം: മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഇങ്ങനെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിദേശ കമ്പനിക്ക് നല്‍കുന്നത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് ഗവണ്‍മെന്റ് കരുതുന്നുണ്ടോ?''"ഉത്തരം: "ഇല്ല'. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന കീഴ്വഴക്കമുണ്ട്.''ധാരണാപത്രമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിന് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാനഡ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ ഉപയോഗിച്ചുകൊണ്ടാണല്ലോ യന്ത്രസാമഗ്രികള്‍ വാങ്ങേണ്ടത്. കാനഡയില്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ വാങ്ങുന്നതിനേ ഈ പണം ഉപയോഗിക്കാന്‍ പാടുള്ളൂ. കാനഡയില്‍ നിന്നുള്ള കയറ്റുമതി സഹായവായ്പ ഉപയോഗപ്പെടുത്തി മറ്റു രാജ്യങ്ങളില്‍നിന്ന് ചരക്കുകള്‍ വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വാദിക്കുന്നത് വിചിത്രംതന്നെ.ആഗോള ടെന്‍ഡര്‍ വിളിക്കാതെ യന്ത്രസാമഗ്രികള്‍ വാങ്ങിയതിന്റെ ഫലമായി അമിതവില നല്‍കേണ്ടിവന്നു എന്നും സംസ്ഥാനത്തിന് ധനനഷ്ടമുണ്ടായി എന്നുമുള്ളതാണ് അടുത്തവിമര്‍ശനം. ഒരു മെഗാവാട്ട് വൈദ്യുതിക്കു നേര്യമംഗലം, ശബരിഗിരി പദ്ധതികളുടെ നവീകരണത്തിന് വേണ്ടിവന്നതിനേക്കാള്‍ ചെലവ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വേണ്ടിവന്നു എന്നാണ് വാദം. ഇത്തരം താരതമ്യകണക്കുകളുടെ പരിമിതികള്‍ മനസ്സിലാക്കിയിരിക്കുന്നതും നന്ന്. ഏതാണ്ടെല്ലാ യന്ത്രസാമഗ്രികളും പഴക്കം ചെന്നിരുന്നതിനാല്‍ പള്ളിവാസലില്‍ എല്ലാം മാറ്റിവയ്ക്കപ്പെട്ടു. താരതമ്യം ചെയ്യുന്ന മറ്റു പല പദ്ധതികളിലും ഇത്തരത്തില്‍ സമൂലമായ മാറ്റം നടത്തിയിട്ടില്ലായെന്നത് അവഗണിച്ചുകൊണ്ടാണ് താരതമ്യകണക്കുകള്‍ നിരത്തുന്നത്. മാത്രമല്ല ഓരോ ജലവൈദ്യുത പദ്ധതിക്ക് തനതായ സവിശേഷതകള്‍ ഉള്ളതുമൂലം സാര്‍വത്രികമായ ഒരു നിരക്ക് സാധ്യമല്ല.ഇതിനേക്കാളേറെ പ്രധാനപ്പെട്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. യന്ത്രസാമഗ്രികളുടെ വിലകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തല്ല നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇവ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചത് 1995ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ര ാധാകൃഷ്ണപിള്ളയാണ്. മാത്രവുമല്ല 1996 ഫെബ്രുവരിയില്‍ യുഡിഎഫ് ഉണ്ടാക്കിയ കള്‍സള്‍ട്ടന്‍സി കരാറില്‍ യന്ത്രസാമഗ്രികളുടെ വാങ്ങലിന്റെ മേല്‍നോട്ടത്തിന് ലാവ്‌ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുകയും കരാറിന്റെ അനുബന്ധമായി ഓരോയിനം യന്ത്രത്തിനുമുള്ള വില ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് ഇപ്രകാരം 1995ല്‍ നിശ്ചയിച്ച് 1996ല്‍ കരാറില്‍ ഉള്‍പ്പെടുത്തിയ വിലയ്ക്ക് യന്ത്രസാമഗ്രികള്‍ സപ്ളൈ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നു.അന്താരാഷ്ട്ര വിലകളും ഭെല്ലിന്റെ ഓഫറുംയുഡിഎഫ് നിശ്ചയിച്ച ഈ വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് നാഷണല്‍ ഹൈഡല്‍ പവ്വര്‍ കോര്‍പറേഷനെക്കൊണ്ട് ഒരന്വേഷണവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയുണ്ടായി. എന്‍എച്ച്പിസി എത്തിച്ചേര്‍ന്ന നിഗമനം സാധനസാമഗ്രികള്‍ക്കു നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്ര നിലവാരവുമായി ഒത്തുപോകുന്നതാണ് എന്നാണ്. ഇതു സംബന്ധിച്ച് 1998 ജനുവരി 13 ന്റെ വൈദ്യുതിബോര്‍ഡിന്റെ യോഗ മിനിറ്റ്സില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്:"എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്നു പരിശോധിക്കലാണ്. എല്ലാ രേഖകളുംസമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്''.ഭെല്‍ 100 കോടി രൂപയ്ക്ക് ചെയ്യാമെന്നു പറഞ്ഞ പദ്ധതിയാണ് ഇരട്ടിയിലേറെ പണച്ചെലവുണ്ടാക്കി ലാവ്‌ലിന്‍ കമ്പനി വഴി നടത്തിയത് എന്ന് നേരത്തെ യുഡിഎഫും ഇപ്പോള്‍ സിബിഐയും പറയുന്നുണ്ട്. ഭെല്ലിന് പദ്ധതിയുടെ ചുമതലയേല്‍പ്പിക്കാന്‍ കഴിയാത്തവിധം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞതായി നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇവിടെ ഭെല്‍ അല്ല മറ്റൊരു കമ്പനിയും ഒരു നിര്‍ദേശവും സമര്‍പ്പിച്ചിരുന്നില്ല എന്നാണ് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ തന്നെ നിയമസഭയില്‍, ചോദ്യത്തിനുത്തരമായി ബി വിജയകുമാര്‍ തുടങ്ങിയവര്‍ക്ക് 16-10-2001ല്‍ നല്‍കിയത്.വൈദ്യുതിബോര്‍ഡും ക്യാന്‍സര്‍ ചികില്‍സയും തമ്മില്‍ എന്തു ബന്ധമെന്ന് സാമാന്യയുക്തിയില്‍ ഉദിക്കാവുന്ന ചോദ്യമാണ്. ഇക്കഴിഞ്ഞ ദിവസം ടിവിആര്‍ ഷേണായി ഇങ്ങനെയൊരു ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇന്നത്തെ ആഗോളവായ്പാ കച്ചവട സംരംഭങ്ങളുടെ സങ്കീര്‍ണ പശ്ചാത്തലത്തിലേ ഇത് മനസ്സിലാക്കാനാവൂ.പല വികസിത രാജ്യങ്ങളും തങ്ങളുടെ ബജറ്റിന്റെ ഒരു നിശ്ചിത വിഹിതമോ തുകയോ അവികസിതരാജ്യങ്ങള്‍ക്ക് ആതുരശുശ്രൂഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗ്രാന്റായി നല്‍കാറുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികള്‍ അധികാരത്തിലിരുന്ന സമയത്ത് ചില സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഗ്രാന്റുകള്‍ നല്‍കണമെന്നത് നിയമവ്യവസ്ഥപോലുമാക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇത്തരം സഹായങ്ങള്‍ കുറഞ്ഞുവരികയാണ്. കാനഡപോലുള്ള രാജ്യങ്ങളാവട്ടെ ഇത്തരം സഹായങ്ങളെ തങ്ങളുടെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിന് കരുവായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.കാനഡയില്‍നിന്ന് ചരക്കുകളും മറ്റും വാങ്ങുന്നതിന് പ്രോല്‍സാഹനമായി വായ്പകള്‍ മാത്രമല്ല ഈ വ്യാപാരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യാഭ്യാസം/ ആരോഗ്യം/ ദാരിദ്യ്രനിര്‍മാര്‍ജനമേഖലകളില്‍ ഗ്രാന്റുകൂടി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു. അവികസിത രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗ്രാന്റുകള്‍ വ്യാപാര പ്രോല്‍സാഹനാര്‍ഥം ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം ഗ്രാന്റുകള്‍ വ്യാപാരകരാറില്‍ സാധാരണഗതിയില്‍ ഉള്‍പ്പെടില്ല. പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ല എന്ന നാട്യത്തില്‍ പ്രത്യേക ധാരണാപത്രം തയ്യാറാക്കുകയാണ് പതിവ്.പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ പദ്ധതിയുടെ തുടക്കം മുതലുള്ള ചര്‍ച്ചയില്‍ ഗ്രാന്റിന്റെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. അധികാരത്തിലേറിയയുടന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാല്‍ നല്‍കിയ കത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞതിനാല്‍ പദ്ധതി പ്രായോഗികമാകുന്നതിനുള്ള നടപടികളെ കുറിച്ചാണ് കത്തില്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുകയുണ്ടായി.ഈ സന്ദര്‍ശനവേളയില്‍ ലാവ്‌ലിന്‍ കമ്പനിയുമായി യുഡിഎഫ് ഉണ്ടാക്കിയ വ്യവസ്ഥകളില്‍ മൂന്ന് നേട്ടങ്ങളുണ്ടായി.ഒന്നാമത്തേത് 182 കോടി രൂപയുടെ വിദേശസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം 149 കോടി രൂപയുടെതുമതി എന്നു തീരുമാനിച്ചു.രണ്ട്, 7.81 ശതമാനത്തിലധികമാണ് പലിശ ലാവ്‌ലിന്‍ ആവശ്യപ്പെട്ടത്. അത് 6.8 ശതമാനമാക്കി കുറച്ചു.മൂന്നാമതായി 45 കോടി ഗ്രാന്റായി നല്‍കാം എന്നുള്ളത് 98 കോടി രൂപയായി വര്‍ധിപ്പിച്ചു. ഈ പണംകൊണ്ട് മലബാറില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ധാരണയായി. ഇവയാണ് യുഡിഎഫ് ധാരണയില്‍നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം.ക്യാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ സംബന്ധിച്ച് ഒരു ധാരണാപത്രം പിന്നീട് ഒപ്പുവച്ചു. അതുപ്രകാരം ക്യാന്‍സര്‍ ആശുപത്രിക്കുള്ള വിശദമായ പ്രൊജക്ട് ലാവ്‌ലിന്‍ കമ്പനിതന്നെ തയ്യാറാക്കുമെന്നും ആശുപത്രി സംയുക്ത മേല്‍നോട്ടത്തില്‍ ലാവ്‌ലിന്‍ കമ്പനി മുഖേന സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുമെന്നുമാണ് കരാര്‍. ഇതു വൈദ്യുതിബോര്‍ഡിന്റെ പൂര്‍ണയോഗം അംഗീകരിക്കുകയും ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ക്യാന്‍സര്‍ ആശുപത്രിയുടെ ആദ്യഘട്ടം 12 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കി. ഇത്രയുംപോലും വിദേശധനസഹായം ലഭിച്ചോ എന്ന് തര്‍ക്കം ഉന്നയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ക്യാന്‍സര്‍ ആശുപത്രിയുടെ പുരോഗതിയും മന്ദീഭവിച്ചു. പിന്നീടാകെ നടന്ന പ്രവര്‍ത്തനം ഒരുകോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉല്‍ഘാടനം ചെയ്ത ബ്ളഡ്ബാങ്കാണ്. ധാരണയനുസരിച്ച് ഔപചാരിക കരാറിലേര്‍പ്പെടണമെന്ന് ലാവ്‌ലിന്‍ കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. ധാരണാപത്രം പുതുക്കണമെന്ന് എല്ലാവരും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എസ്എന്‍സി പല തവണ മുഖ്യമന്ത്രിക്കും മന്ത്രിക്കും കത്ത് അയച്ചതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നിട്ടും എംഒയു പുതുക്കിയില്ല. അത് താനേ കാലഹരണപ്പെടട്ടേ എന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. രണ്ടുവര്‍ഷത്തോളം കരടുകരാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ പൂഴ്ത്തിവച്ചു. തങ്ങള്‍ പണം സമാഹരിച്ച് തരാം അതിന് സഹായകമായി ഒരു അപ്രിസിയേഷന്‍ ലെറ്റര്‍ തരണം, ധാരണാപത്രത്തിന് പകരമായ കരാറില്‍ ഒപ്പിടണം എന്ന് എസ്എന്‍സി ആവശ്യപ്പെടുന്ന കത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ക്രിമിനല്‍ നിഷ്ക്രിയത്വവും നിഷേധാത്മകതയും മൂലമാണ് ധാരണാപത്രം കാലഹരണപ്പെട്ടത്.കേരളത്തിന് ലഭിക്കേണ്ടുന്ന 98 കോടി ഗ്രാന്റില്ലാതാക്കിയവര്‍ എല്‍ഡിഎഫിനുനേരെ അഴിമതിയായി ആരോപിക്കുകയാണ്. 98 കോടിയില്‍ 12 കോടിയുടേതിനേ കണക്കുള്ളൂ. ബാക്കിയുള്ളത് എവിടെപ്പോയി എന്നാണ് ചോദ്യം! ആ ചോദ്യം ഇപ്പോള്‍ സിബിഐയും ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് നേതാക്കളുടെ പ്രസംഗം അന്വേഷണ റിപ്പോര്‍ടായി എഴുതിവയ്ക്കലാണോ സിബിഐയുടെ ജോലി? എസ്എന്‍സി ലാവ്‌ലിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുക്കേണ്ട തുക കൃത്യമായി കൊടുത്ത് തീര്‍ത്ത യുഡിഎഫ് സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്കുള്ള ഗ്രാന്റ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിന് കേരളത്തിലെ ജനങ്ങളോട് അവര്‍ മറുപടി പറഞ്ഞേ തീരൂ.ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള പണം യഥാര്‍്ഥത്തില്‍ പണമായിട്ടല്ല കിട്ടുന്നത്. ആശുപത്രിയുടെ പണി ചെയ്യുന്ന ഏജന്‍സിക്ക് എസ്എന്‍സി നേരിട്ട് പേയ്മെന്റ് നടത്തുകയാണ്. ആശുപത്രി നിര്‍മാണത്തില്‍ പ്രാഗല്‍ഭ്യമുള്ള ടെക്നിക്കാലിയ എന്ന കമ്പനിക്കാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. അത് ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരമാണ്. പതിനേഴ് കൊല്ലമായി ആശുപത്രി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കൂറ്റന്‍ ആശുപത്രികള്‍ നിര്‍മിച്ച് പരിചയമുള്ള സ്ഥാപനമാണ് ടെക്നിക്കാലിയ. ആ സ്ഥാപനത്തെക്കുറിച്ച് ദുരാരോപണങ്ങളുന്നയിച്ചും ദുരൂഹത വളര്‍ത്തിയും വിവാദം സൃഷ്ടിക്കാനുള്ള ശ്രമവും 'ലാവ്‌ലിന്‍ കേസി'നോടനുബന്ധിച്ചുണ്ടായി.2001 ഒക്ടോബര്‍ മുതല്‍ 2003 ഫെബ്രുവരി വരെയുള്ള കാലത്താണ് നവീകരിച്ച പദ്ധതികള്‍ കമീഷന്‍ ചെയ്തത്. ആ സമയത്ത് ആശുപത്രിക്കുള്ള പണം വാങ്ങിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. നാട്ടിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി സ്ഥാപിച്ച ആതുരാലയത്തിന്റെ വികസനം മുടക്കിയാണ് യുഡിഎഫ് രാഷ്ട്രീയം കളിച്ചത്. 2001നുശേഷം 101 കോടി രൂപ എസ്എന്‍സി ലാവ്‌ലിന് കരാര്‍ തുക നല്‍കിയിട്ടുണ്ട്.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്പ്രശ്നങ്ങള്‍ പഠിച്ച് കേരളത്തിന്റെ വൈദ്യുതിവികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഇ ബാലാനന്ദന്‍ അധ്യക്ഷനായി 'പവര്‍ ഡെവലപ്മെന്റ് കമ്മിറ്റിയെ എല്‍ഡിഎഫ് ഗവണ്‍മെന്റ് '96 സെപ്തംബര്‍ 19ന് നിയോഗിക്കുന്നത്. നാലുമാസത്തെ വിശദമായ പഠനത്തിനുശേഷം 39 നിര്‍ദേശങ്ങളാണ് ആ കമ്മിറ്റി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. മൂന്നിനങ്ങളാണ് കമ്മിറ്റിയുടെ പഠനത്തിനായി ഗവണ്‍മെന്റ് നിശ്ചയിച്ചത്.1. ആവശ്യമനുസരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ കെഎസ്ഇബിക്ക് ഉണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തല്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി മാറ്റണോ എന്ന് നിര്‍ദേശിക്കല്‍.2. വരുംവര്‍ഷങ്ങളിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലയിലെ പ്രവര്‍ത്തനം വേഗംകൂട്ടാനുള്ള നടപടികള്‍ നിര്‍ദേശിക്കല്‍.3. അധികരിച്ച ആവശ്യത്തിന് അനുസരിച്ച് ഫണ്ട് എങ്ങനെ സ്വരൂപിക്കാം എന്നത്.പൊതുവായ ഈ വിഷയങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിനമായി കമ്മിറ്റി ഉള്‍പ്പെടുത്തി.1997 ഫെബ്രുവരി രണ്ടിനാണ് ബാലാനന്ദന്‍ റിപ്പോര്‍ട് നല്‍കുന്നത്. അതിന് രണ്ടുവര്‍ഷംമുമ്പുതന്നെ കരാറായ ഒന്ന് ആ ഘട്ടത്തില്‍ പുനഃപരിശോധിക്കുക അസാധ്യമായിരുന്നു. അക്കാര്യം ബാലാനന്ദന്‍തന്നെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതാണ്.എല്‍ഡിഎഫ് ഗവണ്‍മെന്റ് ഒരു ബഹുരാഷ്ട്ര കുത്തകയെയും കേരളത്തിന്റെ വൈദ്യുതിമേഖലയിലേക്ക് കൊണ്ടുവന്നിട്ടില്ല. പിണറായി വിജയന്‍ വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച് അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കിയ ഒന്നാണ് കോഴിക്കോട്ടെ ഡീസല്‍ വൈദ്യുതിനിലയം. നിശ്ചിത കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ച പദ്ധതിയാണ് ഇത്. അതിന്റെ പൂര്‍ണമായ കരാര്‍ നല്‍കിയത് ഭെല്ലിനാണ്. നിര്‍മാണ മേല്‍നോട്ടച്ചുമതല പൊതുമേഖലാസ്ഥാപനം തന്നെയായ എന്‍ടിപിസിക്കാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി കായംകുളം താപനിലയമാണ്. അതും പൊതുമേഖലയിലാണ്. വൈദ്യുതിമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട 13 ധാരണാപത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്തേത്. അതാണ് കെ പി പി നമ്പ്യാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ പവര്‍ പ്രോജക്ടാക്കി എന്‍റോണ്‍ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ മുതിര്‍ന്നത്. ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടത് യുഡിഎഫ് അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ്.ബോർഡ് പറഞ്ഞത്പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉദ്ദേശിച്ചപോലെ അതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് അക്കൌണ്ടന്റ് ജനറലിന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നു. ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി എം മനോഹരനാണ് റിപ്പോര്‍ട് നല്‍കിയത്.ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഇതുവരെ യുഡിഎഫ് പറഞ്ഞുനടന്നതും ഇപ്പോള്‍ അവര്‍ സിബിഐയെക്കൊണ്ട് പറയിച്ചതുമായ ആരോപണങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് എന്നാണ്.1.നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്‌ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്.2.യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്.3.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം മുടക്കിയത് എസ്എന്‍സി ലാവ്‌ലിനുമായുള്ള ധാരണാപത്രം കാലഹരണപ്പെടുത്തിയ യുഡിഎഫ് ആണ്.4.ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട് നല്‍കുന്നതിനുമുമ്പുതന്നെ യുഡിഎഫ് വച്ച കരാര്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നു.5.ഭെല്ലില്‍നിന്ന് ഗവണ്‍മെന്റിന് ഓഫര്‍ കിട്ടിയിരുന്നില്ല. വൈദ്യുതിബോര്‍ഡില്‍ലഭിച്ച കത്താകട്ടെ, എസ്എന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടശേഷമായിരുന്നു.6.മൂന്നു പദ്ധതികളുടെ നവീകരണംമൂലം സംസ്ഥാനത്തിന് നഷ്ടമല്ല, വന്‍തോതിലുള്ള ലാഭമാണുണ്ടായത്.7. നവീകരണ കരാറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും നടത്തിയത്.8. പദ്ധതിക്കായി 374 കോടി രൂപ ചെലവിട്ടെന്നും അത് പാഴായെന്നുമുള്ള ആരോപണം അജ്ഞതമൂലമാണ്.ഇതാണ് ലാവ്‌ലിന്‍ കേസിന്റെ കഥ. ഇതിലെവിടെ അഴിമതി? എവിടെ ഗൂഢാലോചന? സിബിഐക്ക് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

നഷ്ടപ്പെട്ട നീലാംബരി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു:"കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി.''നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്. വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്. ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്. സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി അടുപ്പിച്ച ആധുനിക എഴുത്തുകാരില്‍ ഒന്നാംനിരയിലാണ് മാധവിക്കുട്ടി. ഒരുപക്ഷേ, മലയാളസാഹിത്യ ലോകത്തുനിന്ന് അന്തര്‍ദേശീയതലത്തില്‍ തിരിച്ചറിയപ്പെടുന്ന ആദ്യവ്യക്തിയും അവര്‍തന്നെ. സാന്ദ്രമായ കാല്‍പ്പനികതയുടെ ലാവണ്യഭൂമികയാണ് മാധവിക്കുട്ടിയുടെ രചനകളെ ജനപ്രിയമാക്കിയത്. കപടമായ സദാചാര പരികല്‍പ്പനകളോടുമാത്രമല്ല, അന്തസ്സാരശൂന്യമായ ആചാരവൈകൃതങ്ങളോടും അവര്‍ പോരടിച്ചു; അതിന്റെ മുഖാവരണം വലിച്ചുകീറുകയും വിയോജിപ്പുകള്‍ മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു. ബാലാമണിയമ്മയടക്കമുള്ള മുന്‍ഗാമികളില്‍നിന്നും പിന്നാലെ വന്നവരില്‍നിന്നും മാധവിക്കുട്ടിയെ വേറിട്ടുനിര്‍ത്തുന്നത് തനിക്ക് തോന്നുന്നത് പറയാനുള്ള ധീരതയാണ്. ആ ധീരത മനസ്സിന്റെ കടുപ്പംകൊണ്ടുണ്ടാകുന്നതല്ല. തികഞ്ഞ നിഷ്കളങ്കതയും കെട്ടുപാടുകളുടെ നിരാസവും അവര്‍ക്ക് നല്‍കിയ സാധ്യതകളാണ്. കേരളീയ സമൂഹത്തിന്റെ പരിമിതമായ പരിവൃത്തത്തിനപ്പുറം നാഗരികജീവിതം പകര്‍ന്നുനല്‍കിയ ലോകവീക്ഷണവും വ്യക്തിപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഏകാന്തതയും മൌലികതയാര്‍ന്ന ഒരു ഭാവനാലോകം സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രേരണയായി.പരിമിതികളില്ലാത്ത പ്രണയം എന്ന ഏകവികാരത്തില്‍ കേന്ദ്രീകരിച്ചാണ് മാധവിക്കുട്ടിയുടെ ലോകം വികസിക്കുന്നത് എന്നത് ഹ്രസ്വദൃഷ്ടികളുടെ സാഹിത്യാവലോകനമാണ്. ചുട്ടുപൊള്ളുന്ന ജീവിതനിലങ്ങളില്‍നിന്ന് സ്നേഹത്തിന്റെ ധ്രുവനക്ഷത്രത്തോട് സ്വയം ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന സ്ത്രീമനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ഉപരിതലത്തില്‍തന്നെ ദൃശ്യമാണ്. ഫെമിനിസത്തിന്റെ സാമ്പ്രദായികമായ അന്തഃക്ഷോഭങ്ങളെയാണ് സ്വന്തമായ വഴിയിലൂടെ മാധവിക്കുട്ടി ആവിഷ്കരിച്ചത്. ജീവിതത്തിന്റെ നിരാലംബതയെക്കുറിച്ചുള്ള ദാര്‍ശനിക ഗഹനമായ ഉല്‍ക്കണ്ഠകള്‍ ആ കവിതകളിലും കഥകളിലും മറഞ്ഞുകിടപ്പുണ്ട്. തന്റെതന്നെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ വ്യഗ്രത കാട്ടിയതുകൊണ്ടാകണം, ചുറ്റുപാടുകളുടെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വേണ്ടത്ര തിരിച്ചറിയാനുള്ള പരിമിതി മാധവിക്കുട്ടിയില്‍ പ്രകടമാണ്. സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ അര്‍ഥത്തിലും ആഴത്തിലും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എഴുത്തുകാരിയുടെ ശരിയായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്താനോ പ്രകാശിപ്പിക്കാനോ സാധിക്കാതെ വരും. ഈ വിമര്‍ശം മാധവിക്കുട്ടിയുടെ കാര്യത്തിലും യാഥാര്‍ഥ്യമാണ്. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പച്ചയായി പ്രതികരിക്കാറുള്ള അവരില്‍നിന്ന് അപക്വമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പ്രതികരണങ്ങള്‍ വരാറുള്ളതും മറ്റൊന്നുകൊണ്ടല്ല. താന്‍ മലയാളത്തില്‍ എഴുതിയതെല്ലാം വ്യര്‍ഥമായോ എന്ന് അവര്‍ ഒടുവില്‍ വ്യാകുലപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരിതന്നെയാണെന്ന പ്രചാരണവും ഓരോ കൃതിയെയും വിവാദങ്ങളില്‍ മുക്കി ചര്‍ച്ചചെയ്യുന്നതിന്റെ ദുരനുഭവങ്ങളുമാണ് കമല സുരയ്യയെ അങ്ങനെ പറയിച്ചത്. സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചപോലെ, അവര്‍ എന്തിനെക്കുറിച്ച് പറയുമ്പോഴും മറ്റൊരാള്‍ പറഞ്ഞതുപോലെയാകില്ല. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാഴ്ചകളാണ് മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിറയുന്നത്. ആകാശത്തിന്റെ നേര്‍മയുള്ള എഴുത്താണത്. ഓരോ വാക്കിലും നിയതമായ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.ആമിയും കമലയും അമ്മയും മുത്തശ്ശിയുമായി നമ്മുടെ മുന്നിലെത്തുന്നത് ആരാണ്? അത് നാംതന്നെയോ; നമ്മുടെ ജീവിതംതന്നെയോ എന്ന് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്ത വായനക്കാരുണ്ടാകില്ല. വ്യവസ്ഥാപിത കല്‍പ്പനകളും ചട്ടക്കൂടുകളും ഉല്ലംഘിച്ച് അനുകരണീയമായ വഴികളിലൂടെയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിപ്പിക്കുന്നത് എഴുത്തിന്റെ ശൈലിതന്നെയായി. സ്ത്രീപക്ഷത്ത് നില്‍ക്കുന്നതുതന്നെ പുരോഗമനപരമാണെന്നിരിക്കെ മാധവിക്കുട്ടിയെക്കുറിച്ച് നമുക്ക് തുറന്നമനസ്സോടെ പറയാം- അവര്‍ പുരോഗമനപക്ഷത്ത് നിന്ന എഴുത്തുകാരിയാണെന്ന്. ആര്‍ജവം, ധീരത, സത്യസന്ധത എന്നിവയാണ് മാധവിക്കുട്ടിയെ ഉയരങ്ങളില്‍ എത്തിക്കുന്നത്. നഷ്ടപ്പെട്ട നീലാംബരി എന്നത് അവരുടെ രചനയാണ്. നീലാംബരി കരുണയുടെയും വാത്സല്യത്തിന്റെയും രാഗമാണ്. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന ഗാനമാണ് നാം നീലാംബരി രാഗത്തില്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത്. മാധവിക്കുട്ടിയും ആ നീലാംബരിയില്‍ മലയാളത്തെ കൈകളിലെടുത്ത് താരാട്ടുപാടുകയാണ്. പുണെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍നിന്ന് അനന്തപുരിയിലെ പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ എത്തുന്ന ആ താരാട്ടുപാട്ട് വിശ്വമലയാളത്തെ ഉറക്കുകയല്ല; ഉണര്‍ത്തുകയാണ് ചെയ്യുക. ആ നീലാംബരി മലയാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടുകയില്ല.

5/10/2009

ജോലി.................!!!

ഒരു ഉറുംബ്‌ വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം, എന്നാല്‍
1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??

ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം ,
പക്ഷെഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.

Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെFilter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?

ചിന്തിക്കൂ .....

Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??

Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??

ചിന്തിക്കൂ .....

IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം,
എന്നാല്‍ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ..............!!!

5/03/2009

മുത്ത്‌ നബി.....!!

3/21/2009

കേരളത്തിലെ പുതുക്കിയ ലോക സഭാ മണ്ഡലങ്ങള്‍

  1. തിരുവനന്തപുരം
  2. ആറ്റിങ്ങല്‍
  3. കൊല്ലം
  4. പത്തനംതിട്ട
  5. ആലപുഴ
  6. മാവേലിക്കര
  7. കോട്ടയം
  8. ഇടുക്കി
  9. എറണ‍ാകുളം
  10. ചാലക്കുടി
  11. ത്രിശ്ശൂര്‍
  12. ആലത്തൂര്‍
  13. പാലക്കാട്
  14. പൊന്നാനി
  15. മലപ്പുറം
  16. വടകര
  17. കേഴിക്കോട്
  18. വയനാട്
  19. കണ്ണൂര്‍
  20. കാസര്‍കോട്

3/19/2009

Kasargod Parliament Constituency


Restructuring of Kasaragod parliament constituency do not make any majour impact on political equations of this seat.Kasaragod constituency have its own specialties in tradition,language,culture and cast.this lok sabha constituency cover whole assembly segments of Kasaragod district and two from Kannur.Assembley constituencies from Kasaragod are Kasaragod, Manjeswaram,Uduma,Hosdurg,Thrikarippur and Payyannur and Thaliparamba from Kannur.
No doubt ,previous results says Kasaragod is a LDF stronghold.But Manjeswaram and Kasaragod move with UDF.In the northern areas BJP have strong influence and they have a pool of more than one lakh votes in this constituency.

3/18/2009

How to judge a candidate

Elections present voters with important choices. Whether it is a localrace that will affect your community or a national race that couldchange the direction of the country it is a time to consider the issueswhich you care about and decide which candidate you support.How dovoters go about comparing and then judging candidates?

The seven stepsotlined below are designed to help you judge acandidate.

*Decide what you are looking for in acandidate.

*Find out about the candidates

*Gather materials about the candidates

*Evaluatecandidates' stands on issues

*Learn about the candidates'leadership abilities

*Learn how other people view thecandidate

*Sorting it all out

Step 1: Decide what you are looking for in a candidate.

Candidates can be judged in two ways: thepositions they take on issues and the leadership qualities andexperience they would bring to office. Both are important. Your firststep in picking a candidate is to decide the issues you care about andthe qualities you want in a leader.When you consider issues, thinkabout community or national problems that you want people in governmentto address. For example, you may be interested in the threat of nuclearwar, government funding for student loans or teenage unemployment.Those are issues.When you consider leadership qualities, think aboutthe characteristics you want in an effective leader. Do you look forintelligence, honesty, an ability to communicate?


Step 2: Find out aboutthe candidates

First find out which candidates are running in the raceby going to Smart Voter. If Smart Voter is not available for yourcounty, then look in your Sample Ballot mailed to you from your countyelections office. Newspapers are another source of information.

Step 3:Gather materials about the candidates.

Put together a "library" ofinformation about the candidates. Collect any information you can findon the candidates. Call campaign headquarters and watch the press.Sources of information from which you may choose include:

* campaignliterature, including campaign Web sites

* nonpartisan online voterinformation Web sites like Smart Voter

* direct mail letters

*press reports (newspapers, television, and radio)

* radio andtelevision ads

* candidates speeches

* candidate debates

In alocal race, interviews with the candidates can be helpful. Forincumbents, a look at their voting records on issues that you havelisted as important can tell you the candidates' positions on thoseissues.


Step 4: Evaluate candidates' stands on issues.

As you read thematerials you collect, keep a record. Do the materials give you anoverall impression of the candidates? What specific conclusions can youdraw about the candidates' stand on issues? Fill in the CandidateReport Card as you gather new information (see end)

Step 5: Learn aboutthe candidates' leadership abilities.

Decide if a candidate will be agood leader is difficult. How can you know if someone will be honest,open or able to act under pressure if elected to office? Here are someways to read between the lines as you evaluate the candidates'leadership qualities.

1. Look at the candidates' background and theirexperience. How well prepared are they for the job?

2. Observe thecandidates' campaigns. Do they accept speaking engagements beforedifferent groups - even those groups that might not be sympathetic? Dothey accept invitations to debate? Do the campaigns emphasize mediaevents where the candidates can be seen but not heard?

3. Review thecampaign materials. As you read the materials and watch the campaigndevelop, add to the Candidate Report Card. the information thatprovides insights into candidates' personalities and leadershipqualities. For example, do campaign materials emphasize issues or justimages? Are they accurate?

Step 6: Learn how other people view the candidate.
Now that you have accumulated information from campaigns andother sources, you will want to learn what other people think about thecandidates. Their opinions can help to clarify your own views, but donot discount you own informed judgments. You may be the most carefulobserver of all!
1. Seek the opinions o others in you community whokeep track of political campaigns. Interview three people (not familymembers) such as shopkeeper, neighbor, or politically active volunteer,to find out which candidate they support and why. Learn what has shapedtheir political opinions. Was it an event? An idea or program proposedby a candidate? A particular issue about which they feel strongly? Along-standing party loyalty?
2. Learn about endorsements. This is away for interest groups and organizations to five a "stamp of approval"to a candidate. Endorsements provide clues to the issues a candidatesupports. Get a list of endorsements from each candidates'headquarters. Find out what these groups stand for and find out whythey are endorsing this candidate.
3. Look into campaigncontributions. Where do the candidates get the funds to finance theircampaigns? Do they use their own money or raise funds from a fewwealthy donors, from may small contributors, or from Political ActionCommittees? Many types of information about campaign contributions mustbe reported to the government and are watched by the press. Check thenewspaper for stories on campaign finance. How might these campaigncontributions affect the candidates' conduct in office?
4. Throughoutthe campaign, opinion polls will be taken by a variety of groups toevaluate public support for the different candidates. Polls reveal whois leading at a certain point in the race. As you read the polls, askthese questions: Who sponsored the poll? Were all the figures released?What kinds of questions were asked? Were they slanted or unbiased? Whowere respondents selected - randomly or such a way to include allsegments of the population? How many people were included in the poll sample?

Step 7: Sorting it all out.
Review the information in yourCandidate Report Card and compare all the candidates. Ask yourselfthese final questions:
* Which candidate's view on the issues do youagree with the most?
* Who ran the fairest campaign?
* Whichcandidate demonstrated the most knowledge on the issues?
* Which * Whichcandidate has the leadership qualities you are looking for?Is thechoice clear? If so, pick a candidate.Evaluate candidates' use oftelevisionMore and more, people tune in to televisions for their mainsource of information. Television is a visual medium dependent on goodpictures and timely events to tug at your emotions and keep yourinterest. Candidates are aware of the potential power of television andtry to use it to their advantage. For instance, in a newscast, thepicture you see of a crowd with banners and balloons cheering acandidate may have been staged by a media advisor whose job is to makethe candidate look good on television. As you watch news coverage ofcampaigns, be aware of staged events and try to find out what thecandidate is saying about the issues. When you watch political ads youneed to be aware of how the media influences your reactions. Askyourself some questions as you watch. Did you find out anything aboutissues or qualifications? Or was the ad designed only to affect yourattitude or feelings about a candidate? How important were the script,setting and music?Seeing through distortion techniques.All candidatesare trying to sell themselves to voters. Sometimes their language is soskillfully crafted that they distort the truth in way that aredifficult for even the most careful observer to detect. Here are someexamples of distortion techniques that you should watch for as youreview candidates' campaign materials.


3/15/2009

കാസര്‍കോട് ലോകസഭാ നിയോജകമണ്ഡലം


നിയമസഭാ മണ്ഡലങ്ങള്‍:

മഞ്ചേശ്വരം,കാസര്‍കോട്,ഉദുമ,കാഞ്ഞങ്ങാട്,ത്രക്കരിപ്പൂര്‍,

പയ്യന്നൂര്‍,കല്യാശേരി.

2/25/2009

2/24/2009

പണ്ഡിത കുലപതിക്ക് ജന്മനാദിന്റെ സ്നേഹാദരം സമര്‍പ്പിച്ചു.

പണ്ഡിത കുലപതി ശൈഖുനാ എം.ആലികുഞ്ഞിമുസ് ലിയാര്‍ക്ക് ജന്മനാടിന്റെ സ്നേഹാദരം നൂറുല്‍ ഉലമ ശൈഖുനാ എം.എ ഉസ്താദ് സമര്‍പ്പിക്കുന്നു. പണ്ഡിത കുലപതി ശൈഖുനാ എം.ആലികുഞ്ഞിമുസ് ലിയാര്‍ക്ക് ആദരവിന്റെ കുപ്പായം(കോട്ട്) ഖമറുല്‍ ഉലമ ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അണിയിക്കുന്നു.



2/19/2009

"ഞാന്‍ ഇനി മതം നോക്കി കൂട്ടുകാരോട് സംസാരിക്കണോ''...


കാസര്‍കോട്: "ഹിന്ദുക്കള്‍ മുസ്ളിങ്ങളുമായി സംസാരിക്കരുതെന്നായിരുന്നു ആദ്യം അവര്‍ ആജ്ഞാപിച്ചത്. മതം നോക്കിയല്ല സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പറയാനാണ് എനിക്ക് തോന്നിയത്. ഇതോടെ ഷബീബിനെ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. മതം നോക്കി സുഹൃത്തുക്കളുമായി സംസാരിക്കണമെന്ന ശാസന വര്‍ഗീയ ഭ്രാന്തല്ലാതെ മറ്റെന്താണ്''- ക്ഷോഭവും ഭീതിയും അടങ്ങാതെ ശ്രുതി ചോദിക്കുന്നു. ബസ്സില്‍ യാത്രചെയ്യവേ അന്യമതത്തിലെ യുവാവിനോട് സംസാരിച്ചതിന്റെ പേരില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശ്രുതിയുടെ അനുഭവം നാളെ നഗരമധ്യത്തില്‍ ആര്‍ക്കെതിരെയും ആവര്‍ത്തിച്ചേക്കാം. വര്‍ഗീയ ഭ്രാന്തിനാല്‍ സ്വയം കണ്ണുമൂടിക്കെട്ടിയവരുടെ കിരാതനീതിക്ക് നാളെ ഭാര്യയോ മകളോ സഹോദരിയോ നിങ്ങള്‍ തന്നെയോ ഇരയായേക്കാമെന്ന് ശ്രുതിയുടെ അനുഭവം ഓര്‍മപ്പെടുത്തുന്നു. മംഗളൂരു സെന്റ്അലോഷ്യസ് കോളേജിലെ രണ്ടാംവര്‍ഷ പിയുസി വിദ്യാര്‍ഥിനിയാണ് കെ എസ് ശ്രുതി(17). മഞ്ചേശ്വരം എംഎല്‍എയും സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സി എച്ച് കുഞ്ഞമ്പുവിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുമതിയുടെയും ഏക മകള്‍. ശനിയാഴ്ച രാവിലെ ഫിസിക്സ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് അച്ഛനമ്മമാരോടൊപ്പം കാസര്‍കോട്ട് ഗസ്റ്റ്ഹൌസിലെത്തിയ പെകുട്ടി സംഭവം ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരോട് ഞെട്ടലോടെയാണ് വിവരിച്ചത്. "ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയായതിനാല്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനുമുമ്പ് ഹോസ്റ്റലില്‍ എത്തുന്നതിന് നാലേപത്തോടെയാണ് കാസര്‍കോടുനിന്ന് ബസ് കയറിയത്. കറന്തക്കാടുനിന്ന് സുഹൃത്ത് ഷബീബ് ബസ്സില്‍ കയറിയപ്പോള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സംസാരിക്കുന്നത് സംശയത്തോടെ കണ്ടക്ടര്‍ നോക്കുന്നത് കണ്ടിരുന്നു. പമ്പ്വെല്‍ വിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ ചിലര്‍ ബസ്സില്‍ കയറി. ഒരാള്‍ എന്റെ സീറ്റിനടുത്തു വന്ന് എവിടെയാണ് ഇറങ്ങേണ്ടതെന്ന് ചോദിച്ചു. മറ്റു രണ്ടുപേര്‍ ഷബീബിനെ ബസ്സില്‍നിന്ന് വലിച്ചിറക്കി. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് എന്നെയും ബലമായി ബസ്സില്‍നിന്ന് പുറത്തിറക്കി. പിന്നെ രണ്ടുപേരെയും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴെല്ലാം മര്‍ദിച്ചുകൊണ്ടേയിരുന്നു''- ശ്രുതിയുടെ വാക്കുകള്‍. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ഒരു കോളനിയിലെത്തിക്കുകയായിരുന്നു ഇരുവരെയും. ഇവിടെ നിരവധി സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരുടെ മുന്നിലിട്ട് കന്നടയില്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. കന്നട അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ഇംഗ്ളീഷില്‍ സംസാരിച്ചു. ഹിന്ദുക്കള്‍ മുസ്ളിങ്ങളുമായി സംസാരിക്കരുതെന്നും ഇവരുമായി ചങ്ങാത്തം പാടില്ലെന്നും ഭീഷണിപ്പെടുത്തി. ഷബീബിനെ അവര്‍ പൊതിരെ തല്ലി. അരമണിക്കുറിനു ശേഷം ഇവര്‍ വന്ന റിക്ഷയില്‍ ശ്രുതിയെ പമ്പ്വെല്ലിലേക്ക് തിരിച്ചയച്ചു. അവിടെനിന്ന് മറ്റൊരു റിക്ഷയില്‍ കുടുംബസുഹൃത്തായ അഡ്വ. ജോസിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രുതി. സി എച്ച് കുഞ്ഞമ്പു മംഗളൂരിലെത്തിയ ശേഷം കദ്രി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് മൊഴിയെടുത്തത്. വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ ഭയാശങ്ക വിട്ടുമാറാതെയാണ് ശനിയാഴ്ച രാവിലെ പ്രായോഗിക പരീക്ഷയ്ക്ക് പോയത്. കോളേജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയാണ് ശ്രുതി. കോളേജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗംകൂടിയാണ്. കാസര്‍കോട് ഗസ്റ്റ് ഹൌസിലെത്തിയശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോടും ശ്രുതി സംഭവങ്ങള്‍ വിവരിച്ചു.

2/14/2009

COUNCIL OF MINISTERS

Shri. V.S ACHUTHANANDAN
Chief Minister
Shri. M.A. Baby
Minister for Education and Culture
Shri. Kodiyeri Balakrishnan
Minister for Home, Tourism
Shri. A. K.Balan
Minister for Electricity, SC/ST Development
Shri. Binoy Viswom
Minister for Forest and wild life
Shri. C.Divakaran
Minister for Food and Civil Supplies
Shri. P.K.Gurudasan
Minister for Labour & Excise
Shri. Elamaram Kareem
Minister for Industries
Shri. Mons Joseph
Minister for Public Works
Shri. Mathew T. Thomas
Minister for Transport
Shri. Paloli Mohammed Kutty
Minister for Local Self Government
Shri. N. K. Premachandran
Minister for Water Resources
Shri. K. P. Rajendran
Minister for Revenue and Land Reforms
Shri. Mullakkara Ratnakaran
Minister for Agriculture
Shri. S.Sharma
Minister for Fisheries
Smt. P. K. Sreemathi Teacher
Minister for Health and Social Welfare
Shri. G. Sudhakaran.
Minister for Co operation
Dr. T. M. Thomas Issac
Minister for Finance
Shri. M. Vijayakumar
Minister for Law, Sports and Youth affairs, Parliamentary Affairs

2/07/2009

Golden words are not Repeated

  1. Love your job but don't love your Company because you may not know when your company stops loving you.
  2. What is the Secret of SUCCESS... ? "RIGHT DECISIONS"How do you make Right Decisions... ? "EXPERIENCE"How do you get Experience.. . ? "WRONG DECISIONS
  3. Without your involvement you can't succeed. With your involvement you can't fail.

Dr. ABDUL KALAM

  1. You are not responsible for what people think about you. But you are responsible for what you give them to think about you.

STANLEY FERRARD

  1. A man is lucky if he is the first love of a Woman. A woman is lucky if she is the last love of a man.

CHARLES DICKENS

  1. Write your Sad times in Sand, Write your Good times in Stone.

GEORGE BERNARD SHAW

  1. Behind every successful man, there is an untold pain in his heart.

BILL JACOBS

  1. It's better to lose your Ego to the one you Love, than to lose the one you LOVE because of EGO.

JOHN KEATS

Don't make promise when you are in JOY . Don't reply when you are SAD. Don't take decisions when you are ANGRY. Think twice, Act wise.

1/25/2009

മുഹമ്മദ് നബി(സ)യുടെ ഏതാനും വജനങ്ങള്‍ ശ്രദ്ദിക്കൂ.......ജീവിതത്തിന്‍ മുഴുവന്‍ മേഖലകളിലും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന..ഈ മനുഷ്യനോ ഭീകര്‍വാദി....?

  • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
  • ഒരുവന്‍ രോഗിയയാല്‍ അവനെ സന്ദര്‍ശിക്കണം
  • ആരെങ്കിലും ക്ഷണിചാല്‍ ആ ക്ഷണം സ്വികരിക്കണം
  • പരസ്പരം കരാരുകള്‍ പലിക്കണം
  • അതിഥികളെ ആദരിക്കണം
  • സംസരിച്ചാല്‍ സത്യം പറയുക.അല്ലെങ്കില്‍ മിണ്ടാതിരിക്കണം
  • അസത്യം മിത്രങളിലൂടെയോ ബന്ദുക്കളിലൂടെയോ വന്നാലും സ്വികരിക്കരുത്
  • ആപല്‍ക്കരമെങ്കിലും സത്യം പറയുക.വിജയം അതിലാണുളളത്
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല
  • വഴിയില്‍ നിന്ന് ഉപദ്രവങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്
  • സ്വന്ദം ശരീരം കൊണ്ട് മറ്റുളളവര്‍ക്ക് സെവനം ചെയ്യുന്നവനാണ് വിശ്വാസി
  • മറ്റുളളവരെ ആക്ഷെപിക്കുന്നവനും തെരി വിളിക്കുന്നവനും വിശ്വാസിയല്ല
  • ഒരാള്‍ മറ്റൊരാളുടെ ന്വുനത മറച്ചു വച്ചാല്‍ അന്ദ്യനാളില്‍ ദൈവം അവന്റെ ന്വുനതയും മറച്ചു വക്കും
  • തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ മയ്ച്ചു കളയും
  • അസൂയാര്‍ഹരായി രണ്ടുപേരേയുളളൂ...ധനം നല്ല മര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യാസിപ്പിക്കുന്നവനും
  • ഒരള്‍ കച്ചവടം പറഞ്ഞതിന്ടെ മേല്‍ നിങള്‍ വിലകൂട്ടി പറയരുത്
  • നിങള്‍ പരസപരം ഭിഷണിപ്പെടുത്തരുത്
  • നിങല്‍ മരിചവന്റെ പേരില്‍ അലമുറ കൂട്ടരുത്
  • മരിച്ചവരെപറ്റി നിങള്‍ കുറ്റം പറയരുത്
  • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല.എന്നാല്‍ മുഖപ്രസന്നതയും
  • സല്‍സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും
  • ഭക്തിയും സല്‍സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരജ്യത്തേക്ക് അടുപ്പിക്കും
  • മല്ലയുദ്ദത്തില്‍ ജയിക്കുന്നവനല്ലശക്തന്‍,കോപംവരുംബോള്‍ അത് അടക്കിനിര്‍ത്തുന്നവനാണ്
  • കോപം വന്നാല്‍ മവുനം പാലിക്കുക
  • നിങല്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക,പ്രയസപ്പെടുത്തരുത്.സന്തോഷിപ്പിക്കുക,വെറുപ്പിക്കരുത്
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്
  • നിങളുടെയടുത്ത് കൊച്ചു കുട്ടികളുണ്ട്ങ്കില്‍ നിങ്ങളും കുട്ടികളെപ്പോലെയാവുക
  • നിങ്ങള്‍ക്ക് ലഭിച്ചിട്ടുളള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.അത് നന്ദി കേടാണ്
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ദമാണ്
  • മദ്യം മ്യേച്ച വ്രത്തിയുടെ മതാവാകുന്നു
  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
  • പിശുക്ക് സൂക്ഷിക്കുക;അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും
  • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം
  • സ്വന്തം കൈക്കൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല
  • പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അനേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമയി അന്ന്ദ്യനാളില്‍ ഞാന്‍ ശത്രുതയിലയിരിക്കും
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താകുന്നു അത് നേടുന്നവന്‍ അതീവ ഭഗ്യവാന്‍
  • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ദ്യനാള്‍ പ്രതീക്ഷിക്കുക
  • ഭരണാധികാരിയുടെ വഞ്ചനയേക്കാള്‍ കടുത്ത വഞ്ചനയില്ല
  • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക.അവനും അല്ലാഹുവും തമ്മില്‍ യാതൊരു മറയും ഇല്ല
  • നിങ്ങളില്‍ ശ്രേഷ്ട്ന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്
  • കന്യകയുടെ അനുവാദമില്ലാതെ അവളെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്
  • വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം
  • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യ നാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുളളത്
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവതിച്ച കാര്യമാണ് വിവാഹ മോചനം
  • നിങ്ങള്‍ കഴിയുന്നതും വിവാഹ മോചനം ചെയ്യരുത്.നിങ്ങളത് ചെയ്യുബോള്‍ ദൈവ സിംഹാസനം പോലും വിറക്കും
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്
  • സദ് വ്രത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്
  • ദൈവപ്രീതി മാതാപിതാക്കളുടെ ത്രപ്തിയിലാണ്.ദൈവ കോപം മാതാപിതാക്കലുടെ കോപത്തിലാണ്
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്
  • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുളളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല
  • നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുബോള്‍ കൊടുക്കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം
  • ദരിദ്രന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു.ദരിദ്രനായ ബന്ധുവിനുളള ദാനം രണ്ട് പ്രതിഫലം നല്‍കും.ദാനത്തിന്റെയും ബന്ധം ചേര്‍ത്തതിന്റെതും
  • മതം ഗുണകാംക്ഷയാകുന്നു
  • മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്

"തത്വജഞാനി,വാഗ്മി,ദൈവദൂതന്‍,നിയമനിര്‍മ്മാതാവ്,പോരാളി,ആശയങ്ങളുടെ ജേതാവ്,ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെ സ്ഥാപകന്‍,യുക്തിഭദ്രമായ വിശ്വാസപ്രമാണങ്ങളുടെ പുനഹസ്ഥാനകന്‍... അതായിരുന്നു മുഹമ്മദ്.മനുഷ്യമഹത്വത്തിന്റെ ഏല്ലാ മാനദണ്ഡങ്ങളും വച്ച് പരിഗണിക്കുബോള്‍ നാം ചോദിച്ചേക്കാം : മുഹമ്മദിനേക്കാള്‍ മഹാനായ മറ്റു വല്ലവരമുണ്ടോ ?”

.............................ലാ മാര്‍ട്ടിന്‍

1/14/2009

Dreamz...!!

മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്...
ഹ്രിദയത്തില്‍ സ്നെഹവും കാരുണ്യവും നിറച്ഛ്...
ശലഭങളെ പൊലെ ഒഴുകി നടന്നു...
ദെശാടനകിളികളെ പൊലെ സ്തല കാലങള്‍ താണ്ടി...
ഗ്രീഷ്മവും വസന്തവും തെടി...
അനുഭവങള്‍ തെടിയലഞ്ഞ്...
ഈ ജന്മം നിറയ്ക്കണം നീ.......
എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ?

1/12/2009

Azzan

1/11/2009

Palm Jumairah Beach in 'Dubai'



Tallest Tower-Dubai--

Tallest Tower of Dubai--
{1000-Mtr Height}

Mosque Of Abudhabi


Big mosque of United Arab Emirates in abudhabi....

songs

GANDHIJI